കൊച്ചി: അഴിമതിക്കേസുകളില്‍ വിചാരണക്കോടതികള്‍ പ്രതികളോടു വിട്ടുവീഴ്ച ചെയ്യരുതെന്ന് ഹൈക്കോടതി. കോടതികള്‍ ശിക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അഴിമതി രാജ്യപുരോഗതിയെ തടയുന്ന സാമൂഹിക വിപത്താണ്. പൗരന്മാരുടെ അവകാശങ്ങളെ ഇതു ഹനിക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.

വ്യാജ മെഡിക്കല്‍ പിജി സര്‍ട്ടിഫിക്കറ്റ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാണ് കോടതിയുടെ നിരീക്ഷണം. ഡോ. ടി.എസ്. സീമയുടെ അറസ്റ്റും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലും അനിവാര്യമാണെന്നും, ഗുരുതര സ്വഭാവമുള്ള കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.


കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. 2019 നവംബറില്‍ കൊല്ലം സ്വദേശികളായ ദമ്പതികളുടെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിലാണ് സീമയ്‌ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്.