കൊച്ചി: ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാനും സംഭാവനകള്‍ നല്‍കാനുമുള്ള സൗകര്യം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ഹൈക്കോടതി.

ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ശ്രദ്ധേയമായി പ്രദര്‍ശിപ്പിക്കണമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

ക്ഷേത്രോപദേശക സമിതികളെ വെബ്‌സൈറ്റ് വഴിയോ സമൂഹമാധ്യമ അക്കൗണ്ട് വഴിയോ പണം സ്വീകരിക്കാന്‍ അനുവദിക്കരുത്. വ്യാജ ഓണ്‍ലൈന്‍ പൂജാ ബുക്കിംഗ് വെബ്‌സൈറ്റുകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും വഴി വിശ്വാസികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഉറപ്പാക്കണം.


വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിന്‍റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി. ദേവിദാസ് അടക്കമുള്ളവര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്.