കണ്ണൂർ: എം. സ്വരാജിന്‍റെ ഭാര്യ സരിത മേനോന് മേഴ്സി ചാൻസ് എന്ന പേരിൽ ഒരു ലക്ഷം രൂപ ഫൈൻ ഈടാക്കി 16 വർഷം മുമ്പ് നടത്തിയ പിഎച്ച്ഡി രജിസ്ട്രേഷൻ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയ സിന്‍ഡിക്കറ്റ്‌ തീരുമാനം സ്വജന പക്ഷപാതത്തിന്‍റെ ഭാഗമായിട്ടാണെന്ന് കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി ആരോപിച്ചു.

ഈ തീരുമാനം അക്കാദമി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ക്രമവിരുദ്ധമായ പിഎച്ച്ഡി ബിരുദദാനം റദ്ദാക്കണമെന്നും കമ്മിറ്റി കണ്ണൂർ യൂണിവേഴസിറ്റി വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. യോഗത്തിൽ കെപിസിടിഎ മേഖല പ്രസിഡന്‍റ് ജോൺസൺ ജോർജ് അധ്യക്ഷത വഹിച്ചു.


സംസ്ഥാന പ്രസിഡന്‍റ് പ്രേമചന്ദ്രൻ കീഴോത്ത്, സംസ്ഥാന സെക്രട്ടറി ഷിനോ പി. ജോസ്, സംസ്ഥാന വനിതാ സെൽ കൺവീനർ പി. പ്രജിത, മേഖല ഭാരവാഹികളായ വി. പ്രകാശ്, ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.