എടക്കര: മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോടാണെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നുപോലും എഴുന്നേൽക്കുമെന്നും പി.വി. അൻവർ. നിലന്പൂരിൽ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടിപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു അൻവർ ഇക്കാര്യം പറഞ്ഞത്.

പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടമാണ്. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിലാണെന്നും മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകനെന്നും അൻവർ പറഞ്ഞു.


ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിലന്പൂരിൽനിന്ന് വഴിക്കടവിലേക്ക് റോഡ് ഷോ നടത്തുമെന്നും യൂസഫ് പഠാൻ എംപി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.