സുൽത്താൻ ബത്തേരി: വീട്ടമ്മയെ ശ്വാസംമുട്ടി മരിച്ച നിലയിലും ഗൃഹനാഥനെ കൈഞരന്പ് മുറിഞ്ഞ നിലയിൽ അബോധാവസ്ഥയിലും ഇന്നലെ രാവിലെ വീടിനുള്ളിൽ കണ്ടെത്തി.

നന്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തി(51)നെയാണ് മരിച്ച നിലയിലും ഭർത്താവ് തോമസ് വർഗീസി(56)നെ അബോധാവസ്ഥയിലും കണ്ടെത്തിയത്. നന്പ്യാർകുന്നിൽ ബേക്കറി നടത്തുകയായിരുന്നു തോമസ് വർഗീസ്.

പതിവുപോലെ രാവിലെ കട തുറക്കാതെ വന്നപ്പോൾ ഇയാളുടെ സഹോദരൻ ജോണ്‍ വർഗീസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യ തോമസിന്‍റെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഡൈനിംഗ് ഹാളിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ തോമസ് വർഗീസിനെയും സമീപത്ത് എലിസബത്തിനെയും കണ്ടെത്തുകയായിരുന്നു.


ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരങ്ങൾ എത്തി തുടർന്ന് നടത്തിയ പരിശോധനയിലാണ് എലിസബത്ത് മരിച്ചതായി മനസിലായത്. ഗുരുതരമായി പരിക്കേറ്റ തോമസ് വർഗീസിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എലിസബത്ത് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവം നടന്നത് പുലർച്ചെയാകാമെന്നാണ് പോലീസ് പറയുന്നത്.

സാന്പത്തിക പ്രശ്നങ്ങളോ മറ്റ് കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. . രണ്ട് പെണ്‍മക്കളാണിവർക്ക്. മൂത്ത കുട്ടി വിവാഹിതയും രണ്ടാമത്തെ കുട്ടി വിദ്യാർഥിനിയുമാണ്.