തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന് ഏകീകൃത മെനുവായി. ഉച്ചഭക്ഷണ മെനു പരിഷ്ക്കരിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പുതിയ മെനു തയാറാക്കിയിട്ടുള്ളതെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരിവച്ച് വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നിവയിൽ ഏതെങ്കിലും വിഭവങ്ങൾ തയാറാക്കി നല്കണം. ഇവയ്ക്കൊപ്പം എന്തെങ്കിലും വെജിറ്റബിൾ കുറുമയോ കൂട്ടുകറിയോ നല്കും.

പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന ചമ്മന്തിയും നല്കും.

വെജിറ്റബിൾ റൈസ്, ബിരിയാണി റൈസ്, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായിട്ടാവും ചമ്മന്തി വിളന്പുക.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് റാഗി ഉപയോഗിച്ചു റാഗി ബാൾസ്, റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് , പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.


സ്കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ:

►ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാന്പാർ
►രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി , ചീരത്തോരൻ
►മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ
►നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
►അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ
►ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്റൂട്ട് തോരൻ
►ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ
►എട്ടാം ദിവസം : ചോറ്, എരിശേരി, മുതിര തോരൻ
►ഒന്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
►10-ാം ദിവസം : ചോറ്, സാന്പാർ, മുട്ട അവിയൽ
►11-ാംദിവസം : ചോറ്, പൈനാപ്പിൾ പുളിശേരി, കൂട്ടുകറി
►12-ാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
►13-ാംദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
►14-ാംദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
►15-ാംദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
►16-ാംദിവസം : ചോറ്, തേങ്ങാച്ചമ്മന്തി, വെജിറ്റബിൾ കുറുമ
►17-ാംദിവസം : ചോറ്, എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
►18-ാംദിവസം: ചോറ്, കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
►19-ാംദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ
►20-ാം ദിവസം: ചോറ്, ലെമണ്‍ റൈസ്, കടല മസാല.