തിരുവനന്തപുരം: ഗവണ്‍മെന്‍റ് സെക്രട്ടറിമാരുടെ അധികാരം കവർന്നെടുത്ത് എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്ക് നൽകിയുള്ള റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ഔദ്യോഗികമായി രേഖകൾ ശേഖരിക്കുന്ന നടപടി ഐഎഎസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ചു.

കോടതിയിൽ സർട്ടിഫൈഡ് കോപ്പികൾ നൽകുന്നതിനായി വിവരാവകാശ നിയമ പ്രകാരം വിവിധ വകുപ്പുകളിൽ നിന്നു രേഖകൾ ശേഖരിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.


രേഖകൾ ശേഖരിച്ച ശേഷം ഇക്കാര്യത്തിൽ തുടർ നടപടി ആരംഭിക്കും. എക്സ് ഒഫിഷ്യോ സെക്രട്ടറിമാരുടെ അധികാരം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സർക്കാരിനു കത്തു നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതിനു ശേഷമാകും നിയമ നടപടികളിലേക്കു കടക്കുക.

എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്ക് അധികാരം നൽകിയ സർക്കാർ നടപടിക്കെതിരേ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലും രംഗത്ത് എത്തിയിരുന്നു.