കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3യില്‍നിന്നുള്ള എണ്ണ വീണ്ടെടുക്കല്‍ പ്രതിസന്ധിയില്‍.

ദൗത്യത്തില്‍നിന്ന് അമേരിക്കന്‍ സാല്‍വേജ് കമ്പനി ടി ആന്‍ഡി ടി പിന്മാറിയതായാണു വിവരം. നേരത്തേ കപ്പലില്‍നിന്നുള്ള എണ്ണനീക്കം 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കപ്പല്‍ കമ്പനിക്കു നിര്‍ദേശം നല്‍കിയിരുന്നു.

പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തില്‍ ഈ സമയപരിധിയില്‍ എണ്ണ നീക്കാന്‍ കഴിയില്ലെന്ന് ടി ആന്‍ഡ് ടി ഡിജി ഷിപ്പിംഗിനെ അറിയിക്കുകയും 24 മുതല്‍ 26 ദിവസം വരെ വേണ്ടിവരുമെന്നു കാണിച്ച് മാസ്റ്റര്‍ പ്ലാന്‍ കൈമാറുകയും ചെയ്തിരുന്നു.


മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ടി ആന്‍ഡ് ടിയുടെ പിന്മാറ്റം. അതേസമയം, കപ്പല്‍ കമ്പനി ഇവരെ ഒഴിവാക്കിയതാണെന്നും സൂചനയുണ്ട്. 450 ടണ്‍ ഇന്ധനമാണു കപ്പലിന്‍റെ ടാങ്കിലുള്ളത്. ജൂലൈ മൂന്നിനകം ഇന്ധനം വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്. കപ്പലിലെ എണ്ണച്ചോര്‍ച്ച ടി ആന്‍ഡ് ടി പൂര്‍ണമായും അടച്ചിരുന്നു.

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ കപ്പലിന്‍റെ അടിത്തട്ടിലെ‍ ടാങ്കില്‍ എണ്ണ കിടക്കുന്നത് സുരക്ഷിതമല്ലെന്ന് ഡിജിഎസ് പറയുന്നു.