കൊച്ചി: കര്‍ഷകര്‍ക്കും ഡയറി, മൃഗസംരക്ഷണ, മത്സ്യമേഖലയ്ക്കും യാതൊരു സംഭാവനയും ചെയ്യാത്ത യൂണിവേഴ്‌സിറ്റികള്‍ അടക്കമുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിരിച്ചുവിടണമെന്ന് കര്‍ഷക മഹാപഞ്ചായത്ത്.

വിദഗ്ധരെന്ന് അവകാശപ്പെടുന്ന പ്രഫസര്‍മാരെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വിദഗ്ധരായി നിയമിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അതത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരും മത്സ്യബന്ധന, ഡയറി, മൃഗവളര്‍ത്തല്‍ മേഖലയിലെ കര്‍ഷകരും നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ഇവരെ മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത ജ്ഞാന സമ്പാദനത്തിന് അയയ്ക്കണമെന്നും കര്‍ഷക മഹാപഞ്ചായത്ത് അവലോകന സമിതി ആവശ്യപ്പെട്ടു.

കൃഷി, വെറ്ററിനറി, ഫിഷറീസ് വിഷയങ്ങളിലെ പ്രവേശനം പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യമേഖലയിലെ തൊഴിലാളികളുടെയും മക്കള്‍ക്കു മാത്രമായി സംവരണം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.


സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കാര്‍ഷിക, ഡയറി, വെറ്ററിനറി സര്‍വകലാശാലകളുടെയും കോളജുകളുടെയും കാലികമായ പ്രസക്തി ദേശീയ വിദഗ്ധരടങ്ങുന്ന ഉന്നതാധികാര സമിതി വിലയിരുത്തണം.

യോഗത്തില്‍ ജയിംസ് വടക്കന്‍, കെ.വി. ബിജു, ജോയി കണ്ണന്‍ചിറ, ഡിജോ കാപ്പന്‍, റസാക്ക് ചൂരവേലി, മാത്യു ജോസ്, സുമിന്‍ എസ്. നെടുങ്ങാടന്‍, സുജി മാസ്റ്റര്‍, റോജര്‍ സെബാസ്റ്റ്യന്‍, ബോണി ജേക്കബ്, ജോണ്‍ മാത്യു ചക്കിട്ടയില്‍, പി.എം. ബേബി, ഡയസ് പുല്ലന്‍, ജിന്നറ്റ് മാത്യു, കമല്‍ വയനാട്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, സിജിമോന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.