തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതി ഷുഹൈൽ ഷാജഹാന് വിദേശ യാത്രയ്ക്ക് അനുമതിയില്ല. അനുമതിതേടി പ്രതി നൽകിയ ഹർജി തിരുവനന്തപുരം മൂന്നാം മജിസ്ട്രേറ്റ് കോടതി തള്ളി.

വിദേശത്തേക്കു പോകാൻ അനുമതി നൽകണമെന്നും പാസ്പോർട്ട്‌ വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടാണ് സുഹൈൽ കോടതിയെ സമീപിച്ചത്. ബിസിനസ് നോക്കാനും ബന്ധുക്കളെ കാണാനുമായി വിദേശയാത്രയ്ക്ക് അനുമതി വേണമെന്നാണ് സുഹൈൽ ഷാജഹാൻ ആവശ്യപ്പെട്ടത്.

എന്നാൽ പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. ഈ കേസിലെ മറ്റു പ്രതികളെ കൊണ്ടു കുറ്റം ചെയ്യിച്ചത് ഈ പ്രതിയാണെന്നും സംഭവത്തിനു ശേഷം വിദേശത്തു കടന്ന പ്രതി പിന്നീട് ഡൽഹി വഴി നേപ്പാളിൽ പോകാൻ ശ്രമിക്കുന്നതിടയിൽ പിടികൂടിയതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.