കൊച്ചി: ഈഴവ സമുദായത്തിന്‍റെ ശത്രു സമുദായംഗങ്ങൾ തന്നെയാണെന്നും സത്യങ്ങൾ പറയുമ്പോൾ തന്നെ എന്തിനാണ് കല്ലെറിയുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താൻ ഒരിക്കലും മുസ്‌ലിം വിരുദ്ധനല്ല.

സാമൂഹിക നീതി ഇല്ലാതാകുമ്പോൾ ആ അനീതി ചൂണ്ടിക്കാട്ടും. അതിൽ ആരും തന്നെ കുറ്റപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ വർഗീയ വാദിയായി ചിത്രീകരിച്ചു.

മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് 11 എയ്ഡഡ് കോളജുകളുണ്ട്. ഈ കാര്യം നേരത്തെയും പറഞ്ഞിട്ടുണ്ട്. തനിക്ക് പാർലിമെന്‍ററി മോഹങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.