തിരുവനന്തപുരം: സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വ്യാഴാഴ്ച സംസ്ഥാന സമിതിയോഗവും ചേരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാൻ മാർഗരേഖയുമായി കഴിഞ്ഞ ദിവസം പ്രവർത്തക യോഗം ചേർന്നിരുന്നു.

നിലമ്പുർ ഉപതെരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത തോൽവിയും പാർട്ടി നേതൃത്വം വിശദമായി വിലയിരുത്തും. സംസ്ഥാന സെക്രട്ടേറിയറ്റംഗം തന്നെ രംഗത്തിറങ്ങിയിട്ടും തിരിച്ചടിയേറ്റതിന്‍റെ കാരണവും സ്വാധീന കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നതിന്‍റെ കാരണവും യോഗത്തിൽ ചർച്ചയാകും.