തിരുവനന്തപുരം: ലോ അക്കാദമിയിൽ എസ്എഫ്ഐ - എബിവിപി സംഘർഷത്തിൽ എട്ടു പേർക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരമുണ്ടായ സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും മൂന്ന് എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റി ഭാരവാഹിയും ലോ കോളജ് അഞ്ചാം വർഷ വിദ്യാർഥിയുമായ കൈലാസിന്‍റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ആഴ്ചകൾക്ക് മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് മർദനമേറ്റത്തിലെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.