ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹം ഡൽഹിയിലെ സ്വകാര്യ ഫാംഹൗസിലേക്കു താമസം മാറിയതായി റിപ്പോർട്ടുകളുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.

അതിനുശേഷം പൊതുരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്. തെക്കൻ ഡൽഹിയിലെ ഛത്തർപുരിലെ ഗദായ്പുരിലുള്ള ഫാംഹൗസിലേക്കാണ് അദ്ദേഹം മാറിയത്. ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവും ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ അഭയ് ചൗട്ടാലയുടേതാണ് ഈ ഫാം ഹൗസ്.

മുൻ ഉപരാഷ്ട്രപതിയെന്ന നിലയിൽ ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ ധൻകർ ഇവിടെ താമസിക്കും. ബംഗാൾ ഗവർണറായിരിക്കെ 2022 ൽ ഉപരാഷ്ട്രപതിയായ ധൻകർ പദവിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണു രാജിവച്ചത്.