Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു ഹിന്ദി മാഷിന്റെ സൈക്കിൾ പ്രയാണങ്ങൾ
യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കില്ല എന്ന ആഗഹത്തോടെയും മനോഭാവത്തോടെയും 31 വർഷക്കാലമായി സൈക്കിളിൽ മാത്രം യാത്രചെയ്ത് സമൂഹത്തിന് മാതൃകയാവുകയാണ് സമഗ്ര ശിക്ഷ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്റർ ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ കെ.എൻ. സുനിൽകുമാർ.
ഹിന്ദി സാഹിത്യകാരനും അധ്യാപക പരിശീലകനും പ്രമാണിത ഹിന്ദി പ്രചാരകനും സാമൂഹ്യ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സുനിൽ മാഷ് 31 വർഷക്കാലമായി സൈക്കിളിൽ അനുദിന യാത്ര തുടരുന്നു.
മാളിക പീടിക കണ്ടനാട്ട് പുത്തൻ മഠത്തിൽ പരേതനായ രഘുനന്ദനൻ നായരുടെയും നളിനി അമ്മയുടെയും മകനാണ് ഇദ്ദേഹം. 1990 ൽ കേരള ഹിന്ദി പ്രചാര സഭയുടെ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയിരുന്ന സമയത്താണ് സൈക്കിൾ യാത്ര തുടങ്ങിയത്. 2004 ൽ കാസർഗോഡ് ജില്ലയിലെ കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു.
മലയോര പ്രദേശത്ത് നാലു വർഷക്കാലം സൈക്കിളിൽ സഞ്ചരിച്ച ഇദ്ദേഹം പിന്നീട് ഡെപ്യൂട്ടേഷൻ മുഖേന 2008 ൽ ആലുവ ബിആർസിയിലേക്ക് പോന്നപ്പോൾ തന്റെ ഇഷ്ടവാഹനത്തെ ട്രെയിനിൽ കൊണ്ടുപോന്നു. ആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ അധ്യാപക പരിശീലനങ്ങൾക്കും മറ്റു വിദ്യാഭ്യാസ കാര്യങ്ങൾക്കും പോയിരുന്നത് തന്റെ ഇഷ്ടവാഹനത്തിൽ തന്നെയായിരുന്നു.
ദിവസം 42 കിലോമീറ്റർ
സൈക്കിൾയാത്ര ഒരു ഹോബിയായും വ്യായാമമായും ഇദ്ദേഹം കാണുന്നു. ഇപ്പോൾ അങ്കമാലി ബിആർസിയിൽ ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം തന്റെ ജന്മദേശമായ ആലങ്ങാട് കോട്ടപ്പുറത്തു നിന്നും അങ്കമാലി ബിആർസി വരെ 42 കിലോമീറ്റർ പ്രതിദിനം സൈക്കിൾ ചവിട്ടുന്നു. വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം മാനവരാശിക്കും സകല ജീവജാലങ്ങൾക്കും ഭീഷണിയാവുമ്പോൾ അത്തരം ഒരു മലിനീകരണത്തിന് ആക്കം കൂട്ടാൻ താനില്ലെന്നാണ് സുനിൽ മാഷ് പറയുന്നത്.
സൈക്കിൾ സവാരിക്കിടെ പ്രായമായവർ ഭാരവും പേറി പോകുന്നതു കണ്ടാൽ സുനിൽ മാഷിന്റെ വാഹനം അവരുടെ അരികിൽ നിൽക്കും പിന്നീട് അവർ ഒരുമിച്ചായിരിക്കും യാത്ര. സൈക്കിൾ യാത്രയെക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ദീർഘദൂര യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കാനാവില്ലെന്ന് ഇദ്ദേഹത്തിന്റെ കൂട്ടുകാരെല്ലാം വാദിച്ചു. പക്ഷേ സൈക്കിൾ അതിനും അനുയോജ്യമാണെന്ന് സുനിൽ മാഷ് തെളിയിച്ചു.
എല്ലായിടത്തും യഥാസമയം
മൂവാറ്റുപുഴയിൽ നടന്ന എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഏകദിന യോഗത്തിൽ പങ്കെടുക്കാൻ കോവിഡ് കാലത്ത് രാവിലെ ആറു മണിക്ക് വീട്ടിൽനിന്ന് പുറപ്പെട്ട് ഒന്‍പതരയ്ക്ക് യോഗം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ ആദ്യം എത്തിച്ചേർന്നത് സുനിൽ മാഷായിരുന്നു. എറണാകുളം ഡയറ്റ് കുറുപ്പംപടിയിൽ സംഘടിപ്പിച്ച എറണാകുളം ജില്ലാതല ഹിന്ദി വിദ്യാഭ്യാസ സെമിനാറിൽ കേരളത്തിലെ സ്കൂളുകളിലെ ഹിന്ദിപഠനം എന്ന വിഷയത്തെ ആസ്പദമാക്കി വിഷയം അവതരിപ്പിക്കാനും സൈക്കിളിൽ എത്തി.
സമയത്തിന് വില കല്പിക്കുകയും എവിടെയും സമയത്തിന് എത്തുകയും ചെയ്യുന്ന മനോഭാവമാണ് മാഷിന്റെത്. സമയം മറ്റുള്ളവരേക്കാൾ ആവശ്യമെങ്കിലും അതൊരു കുറവായി അദ്ദേഹത്തിന് തോന്നിയിട്ടില്ല.
2020 ജനുവരി ഒന്നിന് തൃശൂരിൽ നടന്ന കാലാവസ്ഥ വലയത്തിൽ പങ്കെടുക്കാൻ ജന്മദേശമായ ആലങ്ങാടു നിന്ന് 78 കിലോമീറ്റർ സൈക്കിൾ ചവിട്ടി തൃശൂരിലെത്തി കുട്ടികളോടൊത്ത് പ്രതിജ്ഞ ചെയ്ത് മടങ്ങിയ സുനിൽ മാഷായിരുന്നു ആ പരിപാടിയിലെ താരം.
25 വർഷങ്ങൾക്കു മുമ്പ് പഠിച്ചിരുന്ന തൃശൂർ രാമവർമപുരം ഗവ. ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം സൈക്കിളിൽ എത്തിയിരുന്നു. കാലാവസ്ഥ വലയം പ്രധാനമായും ഉയർത്തിപ്പിടിച്ച കാർബൺ എമിഷൻ ഒട്ടും അന്തരീക്ഷത്തിലേക്ക് നൽകാതെ വാക്കും ചിന്തയും പ്രവൃത്തിയും ജീവിതവും ഒന്നാക്കിയ സൈക്കിൾ യാത്രികൻ ലോകത്തിനുതന്നെ മാതൃകയാണെന്ന് പ്രകൃതി സ്നേഹികൾ പറഞ്ഞു. ആഗോള താപനത്തെ സ്വന്തം ജീവിതംകൊണ്ട് പ്രതിരോധിക്കുന്നവരെ നാട് തിരിച്ചറിഞ്ഞ സന്തോഷമാണ് സുനിൽ മാഷിന് ലഭിച്ചത്.
ആശുപത്രിയിൽ കിടന്നിട്ടില്ല
പ്രകൃതിയെ നോവിക്കരുതെന്നാണ് സുനിൽ മാഷിന്റെ പക്ഷം. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരാശിയെ ഇദ്ദേഹം സ്വപ്നം കാണുന്നു. ഓഫീസിൽ വലിയ വാഹനങ്ങളിൽ എത്തുന്ന ജീവനക്കാരുണ്ട്. അതിന്റെ വലിപ്പ - ചെറുപ്പങ്ങളേക്കുറിച്ച് അദ്ദേഹം ശ്രദ്ധാലുവാകാറില്ല. 49 വർഷത്തെ ജീവിതത്തിൽ ഒരിക്കലും അസുഖം ബാധിച്ച് ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടില്ല. മൂന്നുപതിറ്റാണ്ടിന്റെ സൈക്കിൾ യാത്ര കൊണ്ട് മനുഷ്യരാശിക്ക് കൊടുക്കാനുള്ള സന്ദേശവും ഇതാണ്. കോവിഡ് നിമിത്തം കേരളം ലോക്ഡൗൺ ആയപ്പോഴും സുനിൽ മാഷിനെ അത് ബാധിച്ചില്ല. രാവിലെ 7.30 ന് വീട്ടിൽനിന്ന് യാത്ര തിരിച്ചാൽ 9.30ന് ഓഫീസിൽ എത്തിയിരുന്നു.
തിരക്കുകൾ ഒഴിയുന്ന നാൾ തന്റെ ആരാധ്യ സാഹിത്യകാരനായ പ്രേംചന്ദിന്റെ ജന്മദേശമായ വാരാണസിയിലേക്കുള്ള സൈക്കിൾ യാത്രയാണ് സുനിൽ മാഷിന്റെ അടുത്ത ഉദ്യമം.
എഴുത്തും പുരസ്കാരങ്ങളും
അൻമോൽ പ്യാർ, അപ്നേ ആപ്കോ ന ഭൂലേ, ഹിന്ദി വ്യാകരണ ഓർ രചന, ഹിന്ദി മാനക് സുലേഖ് , അൻമോൽ മോത്തി, മേരി അനൂരി കവിതായേം എന്നിവ സുനിൽ മാഷിന്റെ രചനകളാണ്. ഹിന്ദിയിൽനിന്നു ചില കഥകൾ മലയാളത്തിലേക്കും മലയാളത്തിലെ ചില കവിതകൾ ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 31 വർഷത്തെ അധ്യാപക ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ സുനിൽ മാഷിനെ തേടി എത്തി. ആത്മാർഥതയോടെയും അർപ്പണ മനോഭാവത്തോടെയും സേവന സന്നദ്ധതയോടെയും ഹിന്ദി പ്രചരണം നടത്തിയതിന് സുനിൽ മാഷിന് ലഭിച്ച പുരസ്ക്കാരങ്ങളാണിവ.
1999 ൽ എറണാകുളം ജില്ലയിലെ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള പുരസ്കാരം, 2010ൽ കേരള സ്റ്റേറ്റ് ഹിന്ദി പ്രചാരക സമിതിയുടെ സംസ്ഥാനത്തെ മികച്ച ഹിന്ദി അധ്യാപകനുള്ള പുരസ്കാരം, 2016 ൽ എറണാകുളം സർവ ശിക്ഷാ അഭിയാൻ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ക്രിയാഗവേഷകനുള്ള പുരസ്കാരം, 2017ൽ ദേശീയ ഹിന്ദി അക്കാദമി ഏർപ്പെടുത്തിയ സംസ്ഥാനത്തെ സർവ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള പുരസ്കാരം എന്നിവ ലഭിച്ചു. 2019 ൽ മൂഴിക്കുളം ശാല പ്രകൃതിസ്നേഹത്തെ പുരസ്ക്കരിച്ച് കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകി.
ഹിന്ദി ഭാഷയുടെ വ്യാപകമായ പ്രചരണത്തിനു വേണ്ടി 2003ൽ ആലങ്ങാട് കേന്ദ്രമാക്കി ഹിന്ദി ഭവൻ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നൂറുകണക്കിന് ശിഷ്യഗണങ്ങൾ രാജ്യത്തും വിദേശത്തും ഹിന്ദി അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.
ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മിയാണ് ഭാര്യ. മകൾ കെ.എസ്. ലക്ഷ്മി എറണാകുളം മഹാരാജാസ് കോളേജിൽ എം.എ. ഹിന്ദി ഒന്നാം വർഷം പഠിക്കുന്നു. മകൻ പ്രേംചന്ദ് വടക്കൻ പറവൂർ ഗവൺമെന്റ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി. ആലങ്ങാടാണ് സുനിൽ മാഷിന്റെ താമസം. സൈക്കിൾ ചവിട്ടി ദൂരത്തെ കുറയ്ക്കുകയല്ല, ചരിത്രത്തിലേക്കും ഉത്തമ മാതൃകയിലേക്കുമുള്ള ദൂരത്തെ തന്നിലേക്കാവാഹിക്കുകയാണ് അദ്ദേഹം.
ജിജോ രാജകുമാരി
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
Latest News
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top