Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാദകനാണ് അയാൻ അലി ബംഗഷ്. ലോക സംഗീതരംഗത്തുതന്നെ ഇത്തരമൊരു വേദി ഈ സംഗീതകുടുംബത്തിനു മാത്രമായിരിക്കും സ്വന്തം. സരോദ് എന്ന സംഗീതോപകരണം കണ്ടുപിടിച്ചവരെന്ന് അവകാശപ്പെടുന്ന ബംഗഷ് വംശാവലിയിലെ ഏഴാം തലമുറയിൽപ്പെടുന്ന സംഗീതജ്ഞനാണ് അയാൻ അലി ബംഗഷ്. മറ്റന്നാൾ അദ്ദേഹത്തിന്റെ ജന്മദിനം...
സംഗീതം എന്ന ഭാഷ സംസാരിക്കുന്ന ഒരു വീട്. അവിടെയുള്ളവർ ശ്വസിക്കുന്ന വായുവും സംഗീതം. ജലം അതു സൂക്ഷിക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നതുപോലെ അവിടെയുള്ളവർക്കെല്ലാം കിട്ടിയത് സംഗീതത്തിന്റെ രൂപം. തലമുറകൾ ഒരേ വഴിയിലൂടെ നടന്നു. ഇപ്പോഴുള്ളത് എട്ടാം തലമുറക്കാരായ ഇരട്ടകൾ.
അതെ, സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാന്റെ വീടാണത്. അദ്ദേഹത്തിന്റെ രണ്ടു മക്കൾ- അമാൻ അലി ബംഗഷും അയാൻ അലി ബംഗഷും. അയാന്റെ ഇരട്ടകളായ മക്കൾ സോഹാൻ അലിയും അബീർ അലിയുമാണ് സെനിയ ബംഗഷ് ഘരാനയിലെ എട്ടാം തലമുറക്കാർ.
സെനിയ ബംഗഷ് വംശാവലിയിലെ പൂർവികർ അവരുടെ സംഗീതോപകരണമായ റബാബിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സരോദ് കണ്ടുപിടിച്ചത്. ശ്രുതിസുന്ദരമായ ടോണും ഗായകിയുടെ പ്രാധാന്യവും സവിശേഷമായ പ്രയോഗരീതികളുമാണ് ഈ ഘരാനയുടെ അസാധാരണമായ ഗുണം. സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്തുന്ന മനോഹരമായ പുതിയ സൃഷ്ടികൾ സെനിയ ബംഗഷ് ഘരാനയിൽനിന്നു വന്നിട്ടുണ്ട്.
ഉസ്താദ് അംജദ് അലി ഖാനും മക്കളും അവരുടെ മക്കളും ശിഷ്യരും ചേർന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് പുതിയ നിറഭേദം നൽകി. അമാൻ അലി പറയുന്നതുകേൾക്കുക: ഞങ്ങളുടെ പിതാവ് ഒരു പാരന്പര്യവാദിയാണ്, എന്നാൽ അദ്ദേഹം മാറ്റങ്ങളോടു മുഖംതിരിക്കില്ല.
സുന്ദരസൗഭാഗ്യം
പിതാവിനും ജ്യേഷ്ഠനുമൊപ്പം സംഗീതക്കച്ചേരി അവതരിപ്പിക്കുന്പോൾ അവർക്കൊപ്പം സ്വന്തം മക്കളും വേദിയിലുണ്ടാകുക എന്നത് അയാൻ അലി ബംഗഷിനു ലഭിച്ച അപൂർവ സൗഭാഗ്യമാണ്. ത്രീ ജനറേഷൻസ്, വണ്‍ നേഷൻ എന്ന പേരിൽ ന്യൂഡൽഹിയിൽ അവർ അവതരിപ്പിച്ച സംഗീതപരിപാടി ശ്രോതാക്കൾ ഹൃദയങ്ങളിലേറ്റുവാങ്ങിയതാണ്. കഴിഞ്ഞമാസം ന്യൂയോർക്ക് സിംഫണി സ്പേസിലെ പീറ്റർ ജേ ഷാർപ് തിയേറ്ററിലും ഇവരെല്ലാം ചേർന്നുള്ള സംഗീതപരിപാടി അരങ്ങേറി.
അയാൻ അലി പറയുന്നു: ചെറുപ്രായം മുതൽ സംഗീതപ്രേമികളുടെ സ്നേഹാനുഗ്രഹങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായിട്ടുണ്ട് സോഹാനും അബീറിനും. മുത്തച്ഛനൊപ്പം വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നത് അവർക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്. സംഗീതത്തിന്റെ സാർവലൗകിക സന്ദേശം മുന്നോട്ടു പകർന്നുനൽകാൻ അവർക്കു കഴിയട്ടെ എന്നതാണ് എന്റെ പ്രാർഥന. പതിനൊന്നു വയസാണ് ഇരുവർക്കുമിപ്പോൾ.
മികവിന്റെ പൂർണത തേടി
സരോദിന്റെ കാര്യത്തിൽ അമാൻ- അയാൻ സഹോദരങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കു വിശേഷിപ്പിക്കുക സാധ്യമല്ല. ഒരേ കഴിവുകളുള്ളവർ. ഒരേ ഗുരുവിന്റെ ശിഷ്യർ. കഴിവന്റെ പരമാവധി ചെയ്യുക, ബാക്കിയുള്ളത് ദൈവത്തിനു വിട്ടുകൊടുക്കുക എന്നതാണ് അയാൻ അലിയുടെ മുദ്രാവാചകം.
ഗുരു-ശിഷ്യ ബന്ധത്തേക്കാൾ പിതാവും പുത്ര·ാരും എന്ന ബന്ധമാണ് അംജദ് അലി ഖാനുമായി തങ്ങൾക്കുള്ളതെന്നു പറഞ്ഞിട്ടുണ്ട് അയാൻ. ഗുരുവിൽനിന്ന് പിതാവിലേക്കും തിരികെയും നടക്കാൻ ഉസ്താദിന് തെല്ലുമില്ല പ്രയാസം. ഏറ്റവും ക്ഷമയുള്ള അധ്യാപകനും ഏറ്റവും സ്നേഹമുള്ള പിതാവുമാണ് അദ്ദേഹമെന്ന് അയാന്റെ സാക്ഷ്യം.
നമ്മൾ എന്താണോ അതാണ് നമ്മുടെ സംഗീതം. അതിൽ പ്രതിഫലിക്കുന്നത് നമ്മുടെ വ്യക്തിത്വംതന്നെയാണ്. വേദികളിൽ ഞാൻ എളിയ നിർദേശങ്ങൾ അബ്ബാ സാഹിബിനു മുന്നിൽ വയ്ക്കാറുണ്ട്. അതു സമ്മതിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞങ്ങളെയെല്ലാം രൂപപ്പെടുത്തുന്നതിൽ അമ്മ സുബ്ബലക്ഷ്മി ബറുവ ഖാന്റെ പങ്ക് വളരെ പ്രധാനമാണ്. കുടുംബത്തിനുവേണ്ടി നൃത്തംപോലും വേണ്ടെന്നുവച്ചതാണ് അവർ. അബ്ബാ സാഹിബ് പറയുന്നതുപോലെ എല്ലാ കുട്ടികളുടെയും ആദ്യത്തെ ഗുരു സ്വന്തം അമ്മയാണല്ലോ.
എട്ടാം വയസിലായിരുന്നു അയാന്റെ ആദ്യ സോളോ കച്ചേരി. ഇപ്പോൾ നാല്‍പ്പത്തിനാലാം വയസിൽ ലോകമെങ്ങും ആരാധകർ. സംഗീതരംഗത്തെ യൂത്ത് ഐക്കണുകളിൽ ഒരാൾ. സരോദിനെ ഒരു ക്രോസ്-ഓവർ ഉപകരണമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് അയാൻ ആണ്. ഇത്രയും വർഷങ്ങൾകൊണ്ട് ഒട്ടേറെ പ്രോജക്ടുകളുടെ ഭാഗമായി. കുടുംബത്തോടൊപ്പം ചേർന്നും ഒറ്റയ്ക്കും ലോകത്തെ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം ആൽബങ്ങളൊരുക്കി. സംഗീതലോകത്തെ വിവിധ തലമുറകൾ അയാൻ അലി ബംഗഷിനെ ഏറെ പ്രതീക്ഷകളോടെ കേൾക്കുന്നു.
ഭാവിയുടെ സ്വരം
മാറ്റങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഞാൻ ഏറെ ബോധവാനാണ്. ഇന്ന് 30 സെക്കൻഡുകൾ മാത്രം നീളുന്ന റീലുകളുടെ കാലമാണ്. അതാണ് ട്രെൻഡ്. എന്നാൽ ആറു മിനിറ്റുള്ള ഒരു ട്രാക്ക് കേൾക്കുന്നവർ ഇല്ലാതായി എന്നല്ല അതിനർഥം. ആളുകൾ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ സംഗീതം അവർക്കു നൽകുകയെന്നതാണ് പ്രധാനം. ഒരുമ, ഐക്യം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് സുന്ദരമായ സന്ദേശമാണ് ലോകത്തിനു നൽകാനുള്ളത്. അതിനൊപ്പം സംഗീതമുണ്ട്. അതിൽ ഏതിഷ്ടപ്പെടണം, ഏതു വേണ്ട എന്ന കാര്യം ശ്രോതാക്കൾക്ക് അറിയാം- അയാൻ അലി ബംഗഷ് പറയുന്നു.
സരോദ് ഘർ
ഗ്വാളിയോറിലെ സരോദ് ഘർ നൂറ്റാണ്ടു നീളുന്ന കഥ പറഞ്ഞതരുന്നുണ്ട്. ഉസ്താദ് അംജദ് അലി ഖാന്റെ പിതാവ് ഉസ്താദ് ഹാഫിസ് അലി ഖാൻ സാഹിബിന്റെ പേരിലുള്ള ട്രസ്റ്റിനു കീഴിലാണ് ഈ മ്യൂസിയമുള്ളത്. പുരാതന കുടുംബവീടിനെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ജർമനിയിൽ ബിഥോവന്റെ ജന്മഗൃഹം സന്ദർശിച്ചപ്പോഴാണ് അംജദ് അലി ഖാന് ഇത്തരമൊരു ആശയം ലഭിച്ചത്. നാലു തലമുറ സംഗീതജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുരാതനമായ സംഗീതോപകരണങ്ങളും ഇവിടെ കാണാം.
ഹരിപ്രസാദ്
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
Latest News
കാനഡയിൽ മലയാളി യുവതി മരിച്ച നിലയിൽ
ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
കണ്ണൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top