Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാദകനാണ് അയാൻ അലി ബംഗഷ്. ലോക സംഗീതരംഗത്തുതന്നെ ഇത്തരമൊരു വേദി ഈ സംഗീതകുടുംബത്തിനു മാത്രമായിരിക്കും സ്വന്തം. സരോദ് എന്ന സംഗീതോപകരണം കണ്ടുപിടിച്ചവരെന്ന് അവകാശപ്പെടുന്ന ബംഗഷ് വംശാവലിയിലെ ഏഴാം തലമുറയിൽപ്പെടുന്ന സംഗീതജ്ഞനാണ് അയാൻ അലി ബംഗഷ്. മറ്റന്നാൾ അദ്ദേഹത്തിന്റെ ജന്മദിനം...
സംഗീതം എന്ന ഭാഷ സംസാരിക്കുന്ന ഒരു വീട്. അവിടെയുള്ളവർ ശ്വസിക്കുന്ന വായുവും സംഗീതം. ജലം അതു സൂക്ഷിക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നതുപോലെ അവിടെയുള്ളവർക്കെല്ലാം കിട്ടിയത് സംഗീതത്തിന്റെ രൂപം. തലമുറകൾ ഒരേ വഴിയിലൂടെ നടന്നു. ഇപ്പോഴുള്ളത് എട്ടാം തലമുറക്കാരായ ഇരട്ടകൾ.
അതെ, സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാന്റെ വീടാണത്. അദ്ദേഹത്തിന്റെ രണ്ടു മക്കൾ- അമാൻ അലി ബംഗഷും അയാൻ അലി ബംഗഷും. അയാന്റെ ഇരട്ടകളായ മക്കൾ സോഹാൻ അലിയും അബീർ അലിയുമാണ് സെനിയ ബംഗഷ് ഘരാനയിലെ എട്ടാം തലമുറക്കാർ.
സെനിയ ബംഗഷ് വംശാവലിയിലെ പൂർവികർ അവരുടെ സംഗീതോപകരണമായ റബാബിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സരോദ് കണ്ടുപിടിച്ചത്. ശ്രുതിസുന്ദരമായ ടോണും ഗായകിയുടെ പ്രാധാന്യവും സവിശേഷമായ പ്രയോഗരീതികളുമാണ് ഈ ഘരാനയുടെ അസാധാരണമായ ഗുണം. സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്തുന്ന മനോഹരമായ പുതിയ സൃഷ്ടികൾ സെനിയ ബംഗഷ് ഘരാനയിൽനിന്നു വന്നിട്ടുണ്ട്.
ഉസ്താദ് അംജദ് അലി ഖാനും മക്കളും അവരുടെ മക്കളും ശിഷ്യരും ചേർന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് പുതിയ നിറഭേദം നൽകി. അമാൻ അലി പറയുന്നതുകേൾക്കുക: ഞങ്ങളുടെ പിതാവ് ഒരു പാരന്പര്യവാദിയാണ്, എന്നാൽ അദ്ദേഹം മാറ്റങ്ങളോടു മുഖംതിരിക്കില്ല.
സുന്ദരസൗഭാഗ്യം
പിതാവിനും ജ്യേഷ്ഠനുമൊപ്പം സംഗീതക്കച്ചേരി അവതരിപ്പിക്കുന്പോൾ അവർക്കൊപ്പം സ്വന്തം മക്കളും വേദിയിലുണ്ടാകുക എന്നത് അയാൻ അലി ബംഗഷിനു ലഭിച്ച അപൂർവ സൗഭാഗ്യമാണ്. ത്രീ ജനറേഷൻസ്, വണ്‍ നേഷൻ എന്ന പേരിൽ ന്യൂഡൽഹിയിൽ അവർ അവതരിപ്പിച്ച സംഗീതപരിപാടി ശ്രോതാക്കൾ ഹൃദയങ്ങളിലേറ്റുവാങ്ങിയതാണ്. കഴിഞ്ഞമാസം ന്യൂയോർക്ക് സിംഫണി സ്പേസിലെ പീറ്റർ ജേ ഷാർപ് തിയേറ്ററിലും ഇവരെല്ലാം ചേർന്നുള്ള സംഗീതപരിപാടി അരങ്ങേറി.
അയാൻ അലി പറയുന്നു: ചെറുപ്രായം മുതൽ സംഗീതപ്രേമികളുടെ സ്നേഹാനുഗ്രഹങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായിട്ടുണ്ട് സോഹാനും അബീറിനും. മുത്തച്ഛനൊപ്പം വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നത് അവർക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്. സംഗീതത്തിന്റെ സാർവലൗകിക സന്ദേശം മുന്നോട്ടു പകർന്നുനൽകാൻ അവർക്കു കഴിയട്ടെ എന്നതാണ് എന്റെ പ്രാർഥന. പതിനൊന്നു വയസാണ് ഇരുവർക്കുമിപ്പോൾ.
മികവിന്റെ പൂർണത തേടി
സരോദിന്റെ കാര്യത്തിൽ അമാൻ- അയാൻ സഹോദരങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കു വിശേഷിപ്പിക്കുക സാധ്യമല്ല. ഒരേ കഴിവുകളുള്ളവർ. ഒരേ ഗുരുവിന്റെ ശിഷ്യർ. കഴിവന്റെ പരമാവധി ചെയ്യുക, ബാക്കിയുള്ളത് ദൈവത്തിനു വിട്ടുകൊടുക്കുക എന്നതാണ് അയാൻ അലിയുടെ മുദ്രാവാചകം.
ഗുരു-ശിഷ്യ ബന്ധത്തേക്കാൾ പിതാവും പുത്ര·ാരും എന്ന ബന്ധമാണ് അംജദ് അലി ഖാനുമായി തങ്ങൾക്കുള്ളതെന്നു പറഞ്ഞിട്ടുണ്ട് അയാൻ. ഗുരുവിൽനിന്ന് പിതാവിലേക്കും തിരികെയും നടക്കാൻ ഉസ്താദിന് തെല്ലുമില്ല പ്രയാസം. ഏറ്റവും ക്ഷമയുള്ള അധ്യാപകനും ഏറ്റവും സ്നേഹമുള്ള പിതാവുമാണ് അദ്ദേഹമെന്ന് അയാന്റെ സാക്ഷ്യം.
നമ്മൾ എന്താണോ അതാണ് നമ്മുടെ സംഗീതം. അതിൽ പ്രതിഫലിക്കുന്നത് നമ്മുടെ വ്യക്തിത്വംതന്നെയാണ്. വേദികളിൽ ഞാൻ എളിയ നിർദേശങ്ങൾ അബ്ബാ സാഹിബിനു മുന്നിൽ വയ്ക്കാറുണ്ട്. അതു സമ്മതിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞങ്ങളെയെല്ലാം രൂപപ്പെടുത്തുന്നതിൽ അമ്മ സുബ്ബലക്ഷ്മി ബറുവ ഖാന്റെ പങ്ക് വളരെ പ്രധാനമാണ്. കുടുംബത്തിനുവേണ്ടി നൃത്തംപോലും വേണ്ടെന്നുവച്ചതാണ് അവർ. അബ്ബാ സാഹിബ് പറയുന്നതുപോലെ എല്ലാ കുട്ടികളുടെയും ആദ്യത്തെ ഗുരു സ്വന്തം അമ്മയാണല്ലോ.
എട്ടാം വയസിലായിരുന്നു അയാന്റെ ആദ്യ സോളോ കച്ചേരി. ഇപ്പോൾ നാല്‍പ്പത്തിനാലാം വയസിൽ ലോകമെങ്ങും ആരാധകർ. സംഗീതരംഗത്തെ യൂത്ത് ഐക്കണുകളിൽ ഒരാൾ. സരോദിനെ ഒരു ക്രോസ്-ഓവർ ഉപകരണമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് അയാൻ ആണ്. ഇത്രയും വർഷങ്ങൾകൊണ്ട് ഒട്ടേറെ പ്രോജക്ടുകളുടെ ഭാഗമായി. കുടുംബത്തോടൊപ്പം ചേർന്നും ഒറ്റയ്ക്കും ലോകത്തെ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം ആൽബങ്ങളൊരുക്കി. സംഗീതലോകത്തെ വിവിധ തലമുറകൾ അയാൻ അലി ബംഗഷിനെ ഏറെ പ്രതീക്ഷകളോടെ കേൾക്കുന്നു.
ഭാവിയുടെ സ്വരം
മാറ്റങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഞാൻ ഏറെ ബോധവാനാണ്. ഇന്ന് 30 സെക്കൻഡുകൾ മാത്രം നീളുന്ന റീലുകളുടെ കാലമാണ്. അതാണ് ട്രെൻഡ്. എന്നാൽ ആറു മിനിറ്റുള്ള ഒരു ട്രാക്ക് കേൾക്കുന്നവർ ഇല്ലാതായി എന്നല്ല അതിനർഥം. ആളുകൾ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ സംഗീതം അവർക്കു നൽകുകയെന്നതാണ് പ്രധാനം. ഒരുമ, ഐക്യം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് സുന്ദരമായ സന്ദേശമാണ് ലോകത്തിനു നൽകാനുള്ളത്. അതിനൊപ്പം സംഗീതമുണ്ട്. അതിൽ ഏതിഷ്ടപ്പെടണം, ഏതു വേണ്ട എന്ന കാര്യം ശ്രോതാക്കൾക്ക് അറിയാം- അയാൻ അലി ബംഗഷ് പറയുന്നു.
സരോദ് ഘർ
ഗ്വാളിയോറിലെ സരോദ് ഘർ നൂറ്റാണ്ടു നീളുന്ന കഥ പറഞ്ഞതരുന്നുണ്ട്. ഉസ്താദ് അംജദ് അലി ഖാന്റെ പിതാവ് ഉസ്താദ് ഹാഫിസ് അലി ഖാൻ സാഹിബിന്റെ പേരിലുള്ള ട്രസ്റ്റിനു കീഴിലാണ് ഈ മ്യൂസിയമുള്ളത്. പുരാതന കുടുംബവീടിനെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ജർമനിയിൽ ബിഥോവന്റെ ജന്മഗൃഹം സന്ദർശിച്ചപ്പോഴാണ് അംജദ് അലി ഖാന് ഇത്തരമൊരു ആശയം ലഭിച്ചത്. നാലു തലമുറ സംഗീതജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുരാതനമായ സംഗീതോപകരണങ്ങളും ഇവിടെ കാണാം.
ഹരിപ്രസാദ്
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
പകരാം സന്തോഷം, പാട്ടിലൂടെ...
പ്രിയഗായിക ചിത്രയുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഒരു ഇന്‍സ്റ്റഗ്രാം റീൽ ഉണ്ടാക്കുക. അത് രണ്ടു മില്യണിലേറെ തവണ പ്ല
Latest News
തിരുവല്ലയിൽ യുവതി ശുചിമുറിയിൽ പ്രവസവിച്ചു, കുഞ്ഞ് മരിച്ചു
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
Latest News
തിരുവല്ലയിൽ യുവതി ശുചിമുറിയിൽ പ്രവസവിച്ചു, കുഞ്ഞ് മരിച്ചു
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top