Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ
ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1858 ജനിച്ച ചാൾസ് ദെ ഫുക്കോ ഇന്ന് വിശുദ്ധ പദവിയിലേക്ക്. മൂന്നാം സഹസ്രാബ്ദത്തിലെ കത്തോലിക്കാ ആധ്യാത്മികതയുടെ ആചാര്യൻ എന്ന് ഫുക്കോയെ വിശേഷിപ്പിക്കാം. ജീവിതസാഹചര്യത്താൽ കൗമാരപ്രായത്തിൽ ദൈവവിശ്വാസം നഷ്ടപ്പെട്ടുവെങ്കിലും ദൈവിക ഇടപെടലിൽ അത് വീണ്ടെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരുഭൂമിയിൽ ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഈ മിഷൻ യോദ്ധാവിന്റെ ജീവിതവും പ്രബോധനവും ശുശ്രൂഷാതലവും ഏറെ വ്യത്യസ്തമാണ്.
ഫ്രഞ്ച് സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ ആയിരുന്നപ്പോൾ ചാൾസ് തന്നിഷ്ടക്കാരനും അലസനും ആയിരുന്നു. ബാല്യത്തിൽ മാതാപിതാക്കളെയും കൗമാരത്തിൽ മുത്തച്ഛനെയും നഷ്ടപ്പെട്ടു. പിതൃസ്വത്ത് സ്വന്തമായി ലഭിച്ചതോടെ ആഡംബര പ്രേമിയായും അലസനുമായി ജീവിച്ചു.
പഠനത്തിലും വേണ്ടവിധം ശോഭിക്കാനായില്ല. ചാൾസിന്റെ അടുത്ത ബന്ധുവായ മരിയ ദെ ബോണ്ടിയുടെ പ്രാർത്ഥനയും ജീവിതമാതൃകയും അദ്ദേഹത്തെ ജീവിതപരിവർത്തനത്തിലേക്ക് നയിച്ചു. മരിയയാണ് ചാൾസിനെ പാരീസ് സെന്റ് അഗസ്റ്റിൻ ദൈവാലയത്തിലെ ഫാ. ഹെന്ററി ഹുവേലിനെ പരിചയപ്പെടുത്തിയത്.
തുറന്ന സംഭാഷണത്തിൽ തന്റെ വിശ്വാസരാഹിത്യത്തെക്കുറിച്ച് സംസാരിച്ച ചാൾസിനോട് മുട്ടുകുത്തി പാപങ്ങൾ ഏറ്റുപറയാൻ വൈദികൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ദൈവവിശ്വാസമില്ലെന്നായിരുന്നു ചാൾസിന്റെ പ്രതികരണം. വീണ്ടും ഇതേ കാര്യം ആവർത്തിച്ച പുരോഹിതനു മുന്നിൽ ചാൾസ് കീഴടങ്ങി.
പ്രഭാതഭക്ഷണം കഴിച്ചോ എന്ന് ഫാ. ഹുവേലിൻ ആരാഞ്ഞു. ഇല്ല എന്ന ചാൾസിന്റെ മറുപടിക്ക് ദൈവാലയത്തിലേക്ക് പോയി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കാൻ നിർദ്ദേശിച്ചയച്ചു. ഈ സംഭവത്തെ ചാൾസ് തന്റെ രണ്ടാമത്തെ ആദ്യകുർബാന സ്വീകരണം എന്നാണ് വിശേഷിപ്പിക്കുന്നത്.
താപസവഴികൾ
മൊറോക്കോയിലെ ബെനി അബ്ബെസിൽ താപസനായി ജീവിക്കുന്നതിനു മുന്‍പേ ചാൾസ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി വളരെ വർഷങ്ങൾ ജീവിച്ചിരുന്നു. എന്നാൽ ട്രാപ്പിസ്റ്റ് ഭവനത്തിലെ പരന്പരാഗത സന്യാസജീവിതം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. തന്മൂലം അദ്ദേഹം ധ്യാനാത്മക ജീവിതത്തിനും ആശ്രമജീവിതത്തിനും പുനർവ്യാഖ്യാനം നല്കി. ലോകത്തിൽനിന്നു മാറാതെ സാഹചര്യത്തിനു നടുവിൽ ജീവിച്ചുകൊണ്ട് ധ്യാനാത്മകജീവിതത്തിന് ചാൾസ് പുതിയ മാതൃക നല്കി.
ചാൾസിന്റെ പര്യവേക്ഷണ താല്പര്യം അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മീയ പിതാവായ ഫാ. ഹുവേലിൻ വിശുദ്ധ നാട്ടിലേക്ക് ഒരു തീർത്ഥാടനം നടത്താൻ ആവശ്യപ്പെട്ടു. യേശു സഞ്ചരിച്ചതും ജീവിച്ചതുമായ നഗരവും നാട്ടിൻപുറവുമൊക്കെ ചാൾസിൽ അഗാധമായ സ്വാധീനം ചെലുത്തി. നസ്രത്തിലെ യേശുവിന്റെയും മറിയത്തിന്റെയും ജോസഫിന്റെയും എളിമയും ദാരിദ്ര്യവും അധ്വാനവും നിറഞ്ഞ ജീവിതചൈതന്യം അനുകരിക്കാൻ ചാൾസ് ആഗ്രഹിച്ചു.
മൂന്നുവർഷം നസ്രത്തിലെ ദരിദ്ര ക്ലാരമാരുടെ മഠത്തിൽ വേലക്കാരനായി ജോലി ചെയ്തു. ജോലികൾക്കു ശേഷം ലഭിക്കുന്ന സമയം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആരാധനയ്ക്കായി ചിലവഴിച്ചു. ലോകത്തിന്റെ ഏതുഭാഗത്തും നസ്രത്തു ജീവിതം നയിക്കാമെന്ന് ഇത്തരത്തിൽ ചാൾസിനു ബോധ്യപ്പെട്ടു.
ബ്രദർ ചാൾസിന്റെ ആത്മീയതയുടെ അടിസ്ഥാനഭാവം ജനങ്ങളോടൊപ്പമായിരിക്കുക എന്നതായിരുന്നു. അവർ, ചേരിപ്രദേശത്ത് ഉള്ളവരോ നാടോടികളോ തെരുവിലെ കുട്ടികളോ ജയിൽവാസികളോ ആരുമായിക്കൊള്ളട്ടെ അവരോടൊപ്പം ആയിരിക്കുക എന്നതായിരുന്നു ചാൾസിന്റെ ചൈതന്യം. ഇന്ത്യയിൽ തടവുകാർക്കിടയിൽ അവരെ കുറ്റവാസനയിൽ നിന്നു മോചിപ്പിക്കാൻ പ്രവർത്തിക്കുന്ന ജയിൽ മിനിസ്ട്രി ഈ പ്രബോധനം ഉൾക്കൊണ്ടാണ് സേവനം ചെയ്യുന്നത്.
എല്ലാവർക്കും സുഹൃത്തും സഹോദരനും ആയിരുന്നുകൊണ്ട് ജീവിതംവഴി സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സാന്നിധ്യത്തിന്റെ ശുശ്രൂഷ മതപരിവർത്തനത്തിന് വിപരീതമാണ്. മരുഭൂമിയിൽ മുസ്ളീങ്ങളുടെ ഇടയിൽ ജീവിച്ചിരുന്നപ്പോൾ പ്രസംഗിക്കാനോ ധീരനെപ്പോലെ വലിയ കാര്യങ്ങൾ ചെയ്യാനോ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം കുരിശിൻചുവട്ടിൽ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ബ്രദർ ചാൾസ് ഏറെ വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ അനുഗാമികൾക്കായി ഒരു നിയമാവലി തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആരും അനുഗാമികളായി ഉണ്ടായിരുന്നില്ല. എന്നാൽ ചാൾസിന്റെ മരണശേഷം ഇരുപതിൽ കൂടുതൽ സന്ന്യാസസമൂഹങ്ങൾ ഈ നിയമാവലി അനുസരിച്ച് ലോകമെന്പാടും ജീവിക്കുന്നു, വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നു.
ജീവിതം സന്ദേശം
1916 ഡിസംബർ ഒന്നാം തീയതി സഹാറയുടെ ഒരു പ്രാന്തപ്രദേശത്ത് ദാരുണമായി കൊല്ലപ്പെട്ട ഈ രക്തസാക്ഷി ജീവിച്ചിരുന്നപ്പോൾ ഒരു സന്യാസസഭ സ്ഥാപിക്കുകയോ ആത്മീയ വിചിന്തനങ്ങൾ പ്രസിദ്ധീകരിക്കുകയോ ഒരാളുടെ പോലും മാനസാന്തരം അവകാശപ്പെടുകയോ ചെയ്തില്ല. എന്നാൽ ഇന്ന് ധാരാളം പേർ ഈ സഹോദരനെ ആദ്ധ്യാത്മിക നേതാക്കളിൽ ഒരാളും ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകനുമായി കരുതുന്നു. കാരണം സ്വജീവിത മാതൃകയിലൂടെ കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കുള്ള മറുപടി വിശുദ്ധൻ നല്കുന്നു.
ബ്രദർ ചാൾസ് പറയുന്നു:’ കൂടെ വസിക്കുന്നവർ ആരുമായികൊള്ളട്ടെ, ക്രിസ്ത്യാനിയോ മുസൽമാനോ ജൂതനോ എല്ലാവർക്കും ഒരു സഹോദരനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സാർവ്വലോക സഹോദരൻ. എല്ലാറ്റിലുമുപരി എല്ലാവരിലും യേശുവിനെ കാണുക. വലിയ എളിമയോടും ബഹുമാനത്തോടും നിസ്വാർത്ഥഭാവത്തോടും കൂടി സഹോദരതുല്യരായി അവരെ ശുശ്രൂഷിക്കുകയും ചെയ്യുക.’
ഇതര മതവിശ്വാസികളുമായുള്ള പ്രത്യേകിച്ച് മുസ്ലീം മതവിശ്വാസികളുമായുള്ള തന്റെ സുഹൃദ്ബന്ധത്തിലൂടെ സഭയ്ക്ക് നല്കുന്നു.
സ്വയം വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിന് നോർത്ത് ആഫ്രിക്കയിലെ തീക്ഷ്ണമതികളായ മുസ്ലീം മതവിശ്വാസികളുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തെ സഹായിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: ’ഇസ്ലാം എന്നെ അഗാധമായി സ്പർശിക്കുകയുണ്ടായി. ദൈവസന്നിധിയിൽ അനസ്യൂതമായി ചെലവഴിച്ചിരുന്ന ഈ ആത്മാക്കളിൽനിന്ന് എനിക്ക് മനസ്സിലായി ലൗകിക വ്യാപരങ്ങളേക്കാൾ ശ്രേഷ്ഠമായ എന്തോ ഉണ്ടെന്ന്.
നാം യുദ്ധം ചെയ്യേണ്ടത് മറ്റൊരു മതസമൂഹത്തോടല്ല മറിച്ച് നമ്മുടെ ഇടയിലുള്ള നിസംഗതയോടും വിശ്വാസരാഹിത്യത്തോടുമായിരിക്കണമെന്ന് ബ്രദർ ചാൾസ് നിഷ്കർഷിച്ചു.
ബെനി-അബ്ബെസിലെ തന്റെ പ്രാർത്ഥനാനിർഭരവും സാഹോദര്യം നിറഞ്ഞതുമായ ജീവിതത്തിലൂടെ മുസ്ലീ സഹോദരങ്ങൾക്കിടയിൽ നിശബ്ദമായി സുവിശേഷവത്ക്കരണം നടത്തി. ബ്രദർ ചാൾസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതു കാലഘട്ടത്തിന് അസൃതമായി മിശിഹാനുകരണത്തിന്റെ പുതിയ വഴികൾ തുറന്നുതന്ന വിശുദ്ധരോടൊപ്പം അദ്ദേഹത്തേയും സഭ അംഗീകരിക്കുകയാണ്.
റവ. ഡോ. ഫ്രാൻസിസ് കൊടിയൻ എം.സി.ബി.എസ്
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
Latest News
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്
കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു
Latest News
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി
മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിങ്
കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top