Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമൊരുക്കിയത് ബംഗാളിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു.
പാശ്ചാത്യ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരർഥത്തിൽ ഇന്ത്യൻ ദേശീയതയുടെ നട്ടെല്ലുതന്നെയായി മാറി. 1817ൽ ഹിന്ദു കോളജും 1824 ൽ സംസ്കൃത കോളജും ആരംഭിച്ചു. പിന്നാലെ 1835ൽ ഏഷ്യയിലെതന്നെ ആദ്യത്തെ മെഡിക്കൽ കോളജായി കോൽക്കത്ത മെഡിക്കൽ കോളജ് രംഗത്തെത്തി. ബെഥുൻ കോളജ്, പ്രസിഡൻസി കോളജ്, സ്കോട്ടിഷ് ചർച്ച് കോളജ്, ഹിന്ദു സ്കൂൾ എന്നിവയുടെ വരവോടെ കോൽക്കത്തയിലെ കോളജ് സ്്ട്രീറ്റ് ഇന്ത്യയുടെ വിദ്യാഭ്യാസ ഹബ്ബായി മാറുകയായിരുന്നു.
1857ലാണ് പഞ്ചാബ് മുതൽ റംഗൂണ്‍ വരെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂട്ടിയിണക്കി കൊൽക്കത്ത സർവകലാശാല രൂപീകരിക്കുന്നത്. അക്കാലത്ത് ഇത്രയേറെ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന മറ്റൊരു സർവകലാശാല വേറെയില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൽക്കത്ത സർവകലാശാലയുടെ കീഴിൽ 82 കോളജുകളാണ് ഉണ്ടായിരുന്നത്. സർവകലാശാലയിൽ ആദ്യകാലത്ത് സിൻഡിക്കേറ്റ് യോഗത്തിനും മറ്റുമായി പ്രത്യേക വേദിയില്ലായിരുന്നു.
മെഡിക്കൽ കോളജ് കെട്ടിടത്തിലോ വാടക ഹാളിലോ ആയിരുന്നു യോഗങ്ങൾ നടന്നിരുന്നത്. ആദ്യത്തെ സർവകലാശാല പരീക്ഷ സംഘടിപ്പിച്ചതുതന്നെ ടൗണ്‍ ഹാളിലായിരുന്നു. പിന്നീട് വലിയ കൂടാരങ്ങൾ കെട്ടി ഉയർത്തിയാണ് പരീക്ഷകൾ നടത്തിയിരുന്നതെന്ന് സർവകലാശാലാ രേഖകളിലുണ്ട്.
1861 ആയപ്പോഴേക്കും സ്വന്തമായി വലിയ കെട്ടിടമില്ലാതെ സർവകലാശാലയ്ക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന സ്ഥിതിയായി. അങ്ങനെ 1862ൽ ഒരു വലിയ കെട്ടിടം പണിയാൻ തീരുമാനിച്ചു.
ഇതിനായി 1862 ജനുവരി 31ന് അലക്സാണ്ടർ ഡഫിന്റെ കീഴിൽ കമ്മിറ്റി രൂപീകരിച്ചു. 1865ൽ കമ്മിറ്റി നൽകിയ പ്ലാൻ അംഗീകരിക്കപ്പെട്ടു. ധർഭംഗയിലെ രാജാവായിരുന്ന മഹേശ്വർസിംഗ് ബഹാദൂർ നൽകിയ ഭൂമിയിലായിരുന്നു കെട്ടിടം നിർമിച്ചത്. മെഡിക്കൽ കോളജിനും പ്രസിഡൻസി കോളജിനും നടുവിലായിരുന്നു ഈ സ്ഥലം.
ഇതിനോടനുബന്ധിച്ചാണ് നിയോക്ലാസിക്കൽ ശൈലിയിൽ സെനറ്റ് ഹാളിന്റെയും നിർമാണം നടക്കുന്നത്. മുന്നിൽനിന്നു നോക്കുന്പോൾ ഗ്രീക്ക് ക്ഷേത്രത്തിന്റെ മാതൃകയായിരുന്നു സെനറ്റ് ഹാളിന്. ആറു വർഷമെടുത്ത് 1873 മാർച്ച് 12നാണ് ഹാളിന്റെ നിർമാണം പൂർത്തിയാകുന്നത്.
കോൽക്കത്ത സർവകലാശാലയുടെ ചരിത്രവും പാരന്പര്യവും ഒരുപോലെ സമ്മേളിക്കുന്ന ഒരിടമാണ് സെനറ്റ് ഹാൾ. ചരിത്രത്തിൽ അടിയാളപ്പെടുത്തപ്പെട്ട നിരവധി ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾക്ക് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബിരുദദാനം ഉൾപ്പടെ കലാ, സാംസ്കാരിക സംഗമങ്ങളുടെ സ്ഥിരംവേദിയുമാണിത്. 1937ലെ ബിരുദദാന ചടങ്ങ് ശുദ്ധ ബംഗാളിയിൽ രവീന്ദ്രനാഥ് ടാഗോർ പൊഴിച്ച വാഗ്ധോരണി ഉൾപ്പടെ നിരവധി പ്രഗത്ഭരുടെ പ്രസംഗങ്ങളും ഈ ഹാളിൽ നടന്നിട്ടുണ്ട്.
ഇതേ ഹാളിൽവച്ചാണ് 1932ൽ ബിന ദാസ് എന്ന വിദ്യാർഥി അന്നത്തെ സർവകലാശാല വൈസ് ചാൻസലറായിരുന്ന സ്റ്റാൻലി ജാക്സനെ വധിക്കാൻ ശ്രമിച്ചതും. സെനറ്റ് ഹാളിന്റെ ചരിത്രപ്രാധാന്യം മനസിലാക്കി 1957ൽ അതിന്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയിരുന്നു.
1934ൽ സെനറ്റ് ഹാൾ ഓൾ ബംഗാൾ കോണ്‍ഫറൻസിന് വേദിയായി. 1955ൽ പഥേർ പാഞ്ചാലി എന്ന ഇന്ത്യൻ സിനിമയിലെ വിസ്മയം പുറത്തിറങ്ങിയതിനുശേഷം സത്യജിത് റേ എന്ന് പ്രതിഭയ്ക്ക് ലഭിച്ച ആദരിക്കലിന് വേദിയായത് സെനറ്റ് ഹാൾ തന്നെ. 1941 ഓഗസ്റ്റ് ഏഴിന് രവീന്ദ്രനാഥ് ടാഗോറിന്റെ ഭൗതികശരീരവുമായി വിലാപ യാത്ര ആദര സൂചകമായി ഏതാനും നിമിഷങ്ങൾ സെനറ്റ് ഹാളിന്റെ മുന്നിൽ മൗനം ആചരിച്ചു നിൽക്കുകയുണ്ടായി.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സർവകലാശാലയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കുമായി കോളജ് സ്ട്രീറ്റിലെ സ്ഥലം തികയാതെ വന്നു. അതോടെ സർവകലാശാല കാന്പസ് താരക്നാഥ് പാലിത് സംഭാവന നൽകിയ ബാല്ലിഗഞ്ചിലെ വിശാലമായ സ്ഥലത്തേക്ക് മാറ്റാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. അതിനിടെ ചില സ്ഥാപിത താത്പര്യക്കാർ സെനറ്റ് ഹാൾ ഇടിച്ചുപൊളിച്ചു സ്ഥലസൗകര്യം ഉണ്ടാക്കാം എന്ന ആശയവുമായി മുന്നോട്ടു വന്നു. ഹാളിൽ വേണ്ടത്ര ആളുകളെ കൊള്ളാൻ കഴിയില്ലെന്നും അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണെന്നുമായിരുന്നു അവരുടെ വാദം.
ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ അന്നത്തെ മുഖ്യമന്ത്രിയും സർവകശാലയിലെ മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. ബി.സി. റോയ് കെട്ടിടം പൊളിക്കാനുള്ള അനുമതി നൽകി. 1960ൽ സെനറ്റ് ഹാൾ പൊളിക്കാൻ തീരുമാനിക്കുന്പോൾ ഡോ. ഗ്യാൻചന്ദ്ര ഘോഷ് ആയിരുന്നു വൈസ് ചാൻസിലർ.
അങ്ങനെ ഇന്ത്യയിലുടനീളമുള്ള ചരിത്രാരാധകരുടെ മനസ് വേദനിപ്പിച്ച് സെനറ്റ് ഹാളിന്റെ ചുമരുകൾ ഇടിഞ്ഞുവീണു. പ്രൗഢിയുടെ പ്രതീകമായിരുന്ന ഭീമൻ തൂണുകൾ പലതായി ഒടിഞ്ഞുവീണു. നീണ്ട ഇടനാഴികൾ നിലം പൊത്തി. ഭംഗിയാർന്ന പഴയ ഗോവണികൾ നിമിഷം നേരം കൊണ്ട് കല്ലും കന്പിയുമായി നിലം പതിച്ചു. 80 വർഷം പഴക്കം ചെന്നിട്ടും സെനറ്റ് ഹാൾ ഉറപ്പുള്ളതും സുരക്ഷിതവുമായിരുന്നെന്നാണ് പൊളിക്കാൻ ഏൽപ്പിച്ച ഏജൻസി പിന്നീട് വെളിപ്പെടുത്തിയത്. സെനറ്റ് ഹാൾ പൊളിക്കുന്നു എന്നത് അക്കാലത്ത് ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയായിരുന്നു.
സെനറ്റ് ഹാൾ പൊളിച്ചതോടെ ബംഗാളിന്റെ ചരിത്രത്തിലെ ഒരധ്യായംതന്നെ ഇല്ലാതായി. വില പിടിപ്പുള്ള ചിത്രങ്ങളും പുസ്തകങ്ങളും ഫർണിച്ചറുമെല്ലാം ഇതോടൊപ്പം അപ്രത്യക്ഷമായി. അന്നത്തെ മുഖ്യമന്ത്രിയുടെ പിടിപ്പുകേടായാണ് സെനറ്റ് ഹാൾ പൊളിച്ചതിനെ പിന്നീട് ചരിത്രകാരൻമാർ വിലയിരുത്തിയത്. സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ചരിത്ര സ്മാരകം കെടുകാര്യസ്ഥത കൊണ്ടു പൊളിച്ചു നീക്കിയെന്ന ചീത്തപ്പേര് മറ്റാരേയുംകാൾ ഡോ. റോയിയുടെ തലയിൽ പതിച്ചു.
കോൽക്കത്ത നോട്ടീസ്/സെബി മാത്യു
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
തീയാകാൻ ഈ തീപ്പൊരി മതി!
മാമ്പഴക്കാലം എന്ന സിനിമയില്‍ ലാലേട്ടന്റെ അനിയനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ, അതു നഷ്ടമായി.
<
അലമാര തുറന്നപ്പോൾ അദ്ഭുത ലോകം!
ബ്രിട്ടീഷ് സാഹിത്യകാരനും നിരൂപകനുമായിരുന്ന സി.എസ്. ലൂയിസിന്റെ ഏറ്റവും ജനപ്രീതി നേടിയ നോവൽ പരന്പരയാണ് ദ ക്രോണിക
ചിരി മാജിക്കില്‍നിന്ന് സിനിമാ സ്ക്വാഡില്‍
ചിരിവേദികളിലെ ഹിറ്റ് താരം അസീസ് നെടുമങ്ങാട് പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടി സിനിമ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ.
രണ്ടു നില പൊക്കത്തിൽ ഈ കണ്ടൽക്കാടുകൾ!
ജില്ല: കൊല്ലം
സ്ഥലം: പരവൂർ കായൽ
കാഴ്ച: കണ്ടൽക്കാടുകൾ
പ്രത്യേകത: അത്യപൂർവവും ഉയരം കൂടിയതുമായ കണ്ടൽ ഗുഹക
ശില്പശാലയിൽ മുളച്ച നാടകം
ആലുവ വൈഎംസിഎയിൽ നടന്ന നാടക ശില്പശാലയിൽ പങ്കെടുത്ത എല്ലാവരോടുമായി ക്യാന്പിന്റെ ഡയറക്ടർ പ്രഫ.ജി. ശങ്കരപ്പിള്ള സ്ന
കലാവന്തിന്‍ ദുര്‍ഗ് ശരിക്കും ജീവൻ വച്ചുള്ള കളി!
ഏതു നിമിഷവും മരണം നമ്മോടൊപ്പമുണ്ടെന്ന ഉള്ബോധത്തടെ മാത്രമേ മുകളിലേക്കു കയറാനാകൂ. 2016ലും 2018ലും അപകടങ്ങളില്‍ ര
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
Latest News
ദോശ കിട്ടിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്
ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: 70കാരനു രണ്ട് വർഷം കഠിന തടവ്
ചരിത്രപരം; യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മെക്കാർത്തിയെ പുറത്താക്കി
പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാൻ പൗരന്മാർ മടങ്ങിപോകണമെന്ന് നിർദേശം
Latest News
ദോശ കിട്ടിയില്ല; തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്
ഗവി റൂട്ടിൽ ആനവണ്ടി തടഞ്ഞ് കാട്ടാനക്കൂട്ടം
ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: 70കാരനു രണ്ട് വർഷം കഠിന തടവ്
ചരിത്രപരം; യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മെക്കാർത്തിയെ പുറത്താക്കി
പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാൻ പൗരന്മാർ മടങ്ങിപോകണമെന്ന് നിർദേശം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top