Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പൂരം കാണാൻ വന്ന പൊൻകുന്നം വർക്കി
പള്ളിയെയും പുരോഹിതരെയും ആക്ഷേപിച്ചും വിമർശിച്ചും ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള വ്യക്തിയാണ് പൊൻകുന്നം വർക്കി. ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘വഴിതുറന്നു’ എന്ന നാടകം. കോട്ടയം കേരളാ തിയറ്റേഴ്സ് ഈ നാടകം തൃശൂർ ടൗണ്‍ഹാളിൽ അവതരിപ്പിച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നു.
എം.പി. പോളിന്റെ ജീവിതകഥയാണെന്നു പരോക്ഷമായി വിളിച്ചുപറയുന്ന ഇതിവൃത്തം. ഇതിൽ വൈദികനായ ഒരു കഥാപാത്രമുണ്ട്. പള്ളിയുടെ ചില നിയമങ്ങൾ അപരിഷ്കൃതവുമാണെന്നും മനസാക്ഷിക്കു വിരുദ്ധമായി ളോഹയ്ക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയാനിഷ്ടമില്ലെന്നും തോന്നിയ ആ വൈദികൻ നാടകത്തിന്റെ അന്ത്യത്തിൽ ളോഹ എനിക്കൊരു ഭാരമാണ് എന്നു പറഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നു.
നാടകം തീർന്നപ്പോൾ എന്റെ യുവമനസിൽ ചില പ്രതിഷേധങ്ങൾ തലപൊക്കി. ഈ നാടകം കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ‘പൊള്ളുന്ന പരമാർഥങ്ങൾ’ എന്ന നാടകം എഴുതുകയില്ലായിരുന്നു.
പൊൻകുന്നം വർക്കിയെ മൂന്നുനാലു സന്ദർഭങ്ങളിൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം ഞങ്ങൾ കൂടുതൽ അടുത്തു. ചാട്ടുളിപോലുള്ള തൂലികയുടെ ഉടമ എന്നനിലയിൽ എനിക്ക് അദ്ദേഹത്തെ ബഹുമാനമാണ്. വർഷങ്ങൾക്കു മുന്‍പ് മാവേലിക്കരയിൽ ഒരു സമ്മേളനത്തിൽ എന്റെ നാടകങ്ങളെ അദ്ദേഹം പ്രശംസിച്ചത് എന്നെ അദ്ഭുതപ്പെടുത്തി.
വർക്കിയെക്കുറിച്ചു രസകരമായൊരു ഓർമ്മ പങ്കുവയ്ക്കട്ടെ. 1974 ൽ അന്നത്തെ എസ്.പി.സി.എസ്. സെക്രട്ടറി എം.കെ. മാധവൻനായരും പൊൻകുന്നം വർക്കിയുംകൂടി കോട്ടയത്തുനിന്നു പൂരം കാണാൻ തൃശൂരെത്തി.
പകൽപ്പൂരവും കുടമാറ്റവും അവർ കണ്ടുകാണണം. ഞാനെന്റെ ഓഫീസിലായിരുന്നു. മാധവൻനായർ സാഹിത്യ അക്കാദമിയിൽനിന്ന് എന്നെ ഫോണിൽ വിളിച്ചു. കൂടെ പൊൻകുന്നം വർക്കിയുമുണ്ടെന്നു പറഞ്ഞപ്പോൾ എനിക്കേറെ സന്തോഷം. ഇരുവരെയും ഞാൻ വീട്ടിലേക്കു ക്ഷണിച്ചു. അവർ വന്നു. പാതിരാത്രിയാകുന്പോൾ വെടിക്കെട്ടു കാണാൻ പോകാം എന്ന തീരുമാനത്തിലെത്തി. ഭക്ഷണം കഴിഞ്ഞു വർക്കി കിടന്നു. ഞാനും മാധവൻനായരും വർത്തമാനം പറഞ്ഞിരുന്നു. 12 മണിയായപ്പോൾ വെടിക്കെട്ടിനു പോകാൻ വർക്കിയെ വിളിച്ചപ്പോൾ എഴുന്നേൽക്കാൻ ഭാവമില്ല. നല്ല ഉറക്കം. വീണ്ടും വീണ്ടും വിളിച്ചു.
‘പൂരമൊക്കെ കഴിഞ്ഞില്ലേ. ഇനി വെടിക്കെട്ട്! അതു നിങ്ങള്‍ പോയി കാണ്. വിവരം എന്നോടു പറഞ്ഞാൽ മതി, ഞാനില്ല.’ പാതിമയക്കത്തിലുള്ള മറുപടി.
കോട്ടയത്തുനിന്നു പൂരം കാണാൻ വന്നിട്ടു വെടിക്കെട്ടു കാണാതെ വർക്കി കിടന്നുറങ്ങി. ഞാനും മാധവൻനായരും വെടിക്കെട്ട് കണ്ടു തിരിച്ചുപോന്നു. മാധവൻനായർ അക്കാദമിയിലേക്കും ഞാൻ വീട്ടിലേക്കും മടങ്ങി. പൊൻകുന്നം വർക്കി അപ്പോഴും ഗാഢനിദ്രയിലാണ്.
തൃശൂർ കിഴക്കന്പാട്ടുകരയിലെ ലൂർദുപുരത്താണ് എന്റെ വീട്. അടുത്തുതന്നെയാണ് നിരൂപകനും മുൻ വിദ്യാഭ്യാസമന്ത്രിയുമായ പ്രഫ. ജോസഫ് മുണ്ടശേരിയുടെ വീടും. സാഹിത്യരംഗത്ത് എതിരാളികളെ കാര്യകാരണസഹിതം യുക്തിഭദ്രമായി വെട്ടിനിരത്തിയിരുന്ന ധീരനായിരുന്നല്ലോ മുണ്ടശേരി മാസ്റ്റർ.
വർക്കിക്ക് പിറ്റേന്നു രാവിലെ ഒരു ദൗത്യമുണ്ടായിരുന്നു. മുണ്ടശേരിയെ ഒന്നു സന്ദർശിക്കുക.
ഞങ്ങൾ മാഷെ കാണാൻ ചെന്നു. വർക്കിയെ കണ്ടപ്പോൾ മാഷ്ക്ക് ആശ്ചര്യവും ആനന്ദവും.
‘എടോ! തന്നെ കണ്ടിട്ട് ശ്ശി കാലമായല്ലോ.’
‘അതുകൊണ്ടുതന്നെയാ വന്നത്. ഞാനിന്നലെ ജോസിന്റെ വീട്ടിലായിരുന്നു.
‘വർക്കി പൂരവും വെടിക്കെട്ടും കാണാൻ വന്നതാ.’ ഞാൻ പറഞ്ഞു.
‘വെടിക്കെട്ടു കണ്ടോ? എങ്ങനെയുണ്ടായിരുന്നു?’ മാഷുടെ ചോദ്യം.
ഞാനും വർക്കിയും ഒളിഞ്ഞ പുഞ്ചിരിയോടെ പരസ്പരം നോക്കി. വർക്കി മൊഴിഞ്ഞു.
‘വെടിക്കെട്ടു മനസിൽവച്ചു സുഖമായിട്ടുറങ്ങി’. ഒരു കൂട്ടച്ചിരി.
അപ്പോൾ മാഷ്ടെ കമന്റ്: ‘ഉറങ്ങാനായിട്ടാണ് ഇവിടെ വന്നതെങ്കിൽ അതു പാന്പാടിയിലെ വർക്കിയുടെ വീട്ടിൽതന്നെ ആവാമായിരുന്നല്ലോ’
‘അങ്ങനെയായാൽ മുണ്ടശേരിയെ കാണാൻ പറ്റുമോ?’
പിന്നെ ദീർഘമായ കുശലംപറച്ചിലായിരുന്നു. സ്നേഹവും ആദരവും സൗഹാർദവും പൂത്തുലഞ്ഞുനിന്ന സംസാരം. രണ്ടു പ്രതിഭകളുടെ സംഗമം.മാഷ്ടെ സഹധർമ്മിണി കത്രീന ഒരുക്കിയ പ്രാതലും കഴിച്ചു വർക്കിയും ഞാനും മടങ്ങി. നേരെ പോയതു സാഹിത്യ അക്കാദമിയിലേക്ക്. അവിടെ മാധവൻനായർ കാത്തിരിപ്പുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ ഞാൻ വർക്കിയെ സന്ദർശിച്ചത് 1994 ജനുവരിയിലാണ്. അദ്ദേഹത്തെ കാണാൻ മാത്രമായി കോട്ടയം പാന്പാടിയിലെ വസതിയിൽ ചെന്നു. തനിച്ചാണ് താമസം. ഞാൻ ചെല്ലുന്പോൾ വർക്കി മറ്റൊരാളുമൊത്ത് ചെസ് കളിക്കുന്നു.
അപ്രതീക്ഷിതമായി എന്ന കണ്ടതിൽ അദ്ദേഹം സന്തോഷവും ആശ്ചര്യവും പ്രകടിപ്പിച്ചു. ആരുടെ മുന്‍പിലും നട്ടെല്ലു വളയ്ക്കാത്ത വ്യക്തിയാണ് വർക്കി. പക്ഷേ പ്രായാധിക്യം അദ്ദേഹത്തിന്റെ നട്ടെല്ല് അല്പം വളച്ചിരിക്കുന്നു. സാവധാനമേ നടക്കാനാവൂ. സംസാരത്തിൽ പഴയ വീര്യം അപ്പോഴുമുണ്ട്. ഞങ്ങൾ ദീർഘനേരം സംസാരിച്ചു.
എങ്ങനെ സമയം ചെലവഴിക്കുന്നു എന്നു ചോദിച്ചപ്പോൾ പറഞ്ഞു: ‘ഓർമകൾ അയവിറക്കിയും ഇടയ്ക്കിടെ പുകയില ചവച്ചും ബീഡി വലിച്ചും ചെസ് കളിച്ചും ധാരാളം വായിച്ചും സമയം ചെലവഴിക്കുന്നു, നാളുകളങ്ങനെ തള്ളിനീക്കുന്നു.’ ആ അഗ്നിപർവതം 2004ൽ കെട്ടടങ്ങി.
സി.എൽ.ജോസ്
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
Latest News
ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രധാന കാലഘട്ടത്തിൽ: എസ്. സോമനാഥ്
ലക്നോവിനെ ഡല്‍ഹി വീഴ്ത്തി ; രാജസ്ഥാൻ പ്ലേ ഓഫിൽ
മോദിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി വീടും വാഹനവുമില്ല
നീർനായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
ചർച്ച വിജയം; മിൽമ സമരം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top