Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പൂരം കാണാൻ വന്ന പൊൻകുന്നം വർക്കി
പള്ളിയെയും പുരോഹിതരെയും ആക്ഷേപിച്ചും വിമർശിച്ചും ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള വ്യക്തിയാണ് പൊൻകുന്നം വർക്കി. ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘വഴിതുറന്നു’ എന്ന നാടകം. കോട്ടയം കേരളാ തിയറ്റേഴ്സ് ഈ നാടകം തൃശൂർ ടൗണ്‍ഹാളിൽ അവതരിപ്പിച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നു.
എം.പി. പോളിന്റെ ജീവിതകഥയാണെന്നു പരോക്ഷമായി വിളിച്ചുപറയുന്ന ഇതിവൃത്തം. ഇതിൽ വൈദികനായ ഒരു കഥാപാത്രമുണ്ട്. പള്ളിയുടെ ചില നിയമങ്ങൾ അപരിഷ്കൃതവുമാണെന്നും മനസാക്ഷിക്കു വിരുദ്ധമായി ളോഹയ്ക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയാനിഷ്ടമില്ലെന്നും തോന്നിയ ആ വൈദികൻ നാടകത്തിന്റെ അന്ത്യത്തിൽ ളോഹ എനിക്കൊരു ഭാരമാണ് എന്നു പറഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നു.
നാടകം തീർന്നപ്പോൾ എന്റെ യുവമനസിൽ ചില പ്രതിഷേധങ്ങൾ തലപൊക്കി. ഈ നാടകം കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ‘പൊള്ളുന്ന പരമാർഥങ്ങൾ’ എന്ന നാടകം എഴുതുകയില്ലായിരുന്നു.
പൊൻകുന്നം വർക്കിയെ മൂന്നുനാലു സന്ദർഭങ്ങളിൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്കുശേഷം ഞങ്ങൾ കൂടുതൽ അടുത്തു. ചാട്ടുളിപോലുള്ള തൂലികയുടെ ഉടമ എന്നനിലയിൽ എനിക്ക് അദ്ദേഹത്തെ ബഹുമാനമാണ്. വർഷങ്ങൾക്കു മുന്‍പ് മാവേലിക്കരയിൽ ഒരു സമ്മേളനത്തിൽ എന്റെ നാടകങ്ങളെ അദ്ദേഹം പ്രശംസിച്ചത് എന്നെ അദ്ഭുതപ്പെടുത്തി.
വർക്കിയെക്കുറിച്ചു രസകരമായൊരു ഓർമ്മ പങ്കുവയ്ക്കട്ടെ. 1974 ൽ അന്നത്തെ എസ്.പി.സി.എസ്. സെക്രട്ടറി എം.കെ. മാധവൻനായരും പൊൻകുന്നം വർക്കിയുംകൂടി കോട്ടയത്തുനിന്നു പൂരം കാണാൻ തൃശൂരെത്തി.
പകൽപ്പൂരവും കുടമാറ്റവും അവർ കണ്ടുകാണണം. ഞാനെന്റെ ഓഫീസിലായിരുന്നു. മാധവൻനായർ സാഹിത്യ അക്കാദമിയിൽനിന്ന് എന്നെ ഫോണിൽ വിളിച്ചു. കൂടെ പൊൻകുന്നം വർക്കിയുമുണ്ടെന്നു പറഞ്ഞപ്പോൾ എനിക്കേറെ സന്തോഷം. ഇരുവരെയും ഞാൻ വീട്ടിലേക്കു ക്ഷണിച്ചു. അവർ വന്നു. പാതിരാത്രിയാകുന്പോൾ വെടിക്കെട്ടു കാണാൻ പോകാം എന്ന തീരുമാനത്തിലെത്തി. ഭക്ഷണം കഴിഞ്ഞു വർക്കി കിടന്നു. ഞാനും മാധവൻനായരും വർത്തമാനം പറഞ്ഞിരുന്നു. 12 മണിയായപ്പോൾ വെടിക്കെട്ടിനു പോകാൻ വർക്കിയെ വിളിച്ചപ്പോൾ എഴുന്നേൽക്കാൻ ഭാവമില്ല. നല്ല ഉറക്കം. വീണ്ടും വീണ്ടും വിളിച്ചു.
‘പൂരമൊക്കെ കഴിഞ്ഞില്ലേ. ഇനി വെടിക്കെട്ട്! അതു നിങ്ങള്‍ പോയി കാണ്. വിവരം എന്നോടു പറഞ്ഞാൽ മതി, ഞാനില്ല.’ പാതിമയക്കത്തിലുള്ള മറുപടി.
കോട്ടയത്തുനിന്നു പൂരം കാണാൻ വന്നിട്ടു വെടിക്കെട്ടു കാണാതെ വർക്കി കിടന്നുറങ്ങി. ഞാനും മാധവൻനായരും വെടിക്കെട്ട് കണ്ടു തിരിച്ചുപോന്നു. മാധവൻനായർ അക്കാദമിയിലേക്കും ഞാൻ വീട്ടിലേക്കും മടങ്ങി. പൊൻകുന്നം വർക്കി അപ്പോഴും ഗാഢനിദ്രയിലാണ്.
തൃശൂർ കിഴക്കന്പാട്ടുകരയിലെ ലൂർദുപുരത്താണ് എന്റെ വീട്. അടുത്തുതന്നെയാണ് നിരൂപകനും മുൻ വിദ്യാഭ്യാസമന്ത്രിയുമായ പ്രഫ. ജോസഫ് മുണ്ടശേരിയുടെ വീടും. സാഹിത്യരംഗത്ത് എതിരാളികളെ കാര്യകാരണസഹിതം യുക്തിഭദ്രമായി വെട്ടിനിരത്തിയിരുന്ന ധീരനായിരുന്നല്ലോ മുണ്ടശേരി മാസ്റ്റർ.
വർക്കിക്ക് പിറ്റേന്നു രാവിലെ ഒരു ദൗത്യമുണ്ടായിരുന്നു. മുണ്ടശേരിയെ ഒന്നു സന്ദർശിക്കുക.
ഞങ്ങൾ മാഷെ കാണാൻ ചെന്നു. വർക്കിയെ കണ്ടപ്പോൾ മാഷ്ക്ക് ആശ്ചര്യവും ആനന്ദവും.
‘എടോ! തന്നെ കണ്ടിട്ട് ശ്ശി കാലമായല്ലോ.’
‘അതുകൊണ്ടുതന്നെയാ വന്നത്. ഞാനിന്നലെ ജോസിന്റെ വീട്ടിലായിരുന്നു.
‘വർക്കി പൂരവും വെടിക്കെട്ടും കാണാൻ വന്നതാ.’ ഞാൻ പറഞ്ഞു.
‘വെടിക്കെട്ടു കണ്ടോ? എങ്ങനെയുണ്ടായിരുന്നു?’ മാഷുടെ ചോദ്യം.
ഞാനും വർക്കിയും ഒളിഞ്ഞ പുഞ്ചിരിയോടെ പരസ്പരം നോക്കി. വർക്കി മൊഴിഞ്ഞു.
‘വെടിക്കെട്ടു മനസിൽവച്ചു സുഖമായിട്ടുറങ്ങി’. ഒരു കൂട്ടച്ചിരി.
അപ്പോൾ മാഷ്ടെ കമന്റ്: ‘ഉറങ്ങാനായിട്ടാണ് ഇവിടെ വന്നതെങ്കിൽ അതു പാന്പാടിയിലെ വർക്കിയുടെ വീട്ടിൽതന്നെ ആവാമായിരുന്നല്ലോ’
‘അങ്ങനെയായാൽ മുണ്ടശേരിയെ കാണാൻ പറ്റുമോ?’
പിന്നെ ദീർഘമായ കുശലംപറച്ചിലായിരുന്നു. സ്നേഹവും ആദരവും സൗഹാർദവും പൂത്തുലഞ്ഞുനിന്ന സംസാരം. രണ്ടു പ്രതിഭകളുടെ സംഗമം.മാഷ്ടെ സഹധർമ്മിണി കത്രീന ഒരുക്കിയ പ്രാതലും കഴിച്ചു വർക്കിയും ഞാനും മടങ്ങി. നേരെ പോയതു സാഹിത്യ അക്കാദമിയിലേക്ക്. അവിടെ മാധവൻനായർ കാത്തിരിപ്പുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ ഞാൻ വർക്കിയെ സന്ദർശിച്ചത് 1994 ജനുവരിയിലാണ്. അദ്ദേഹത്തെ കാണാൻ മാത്രമായി കോട്ടയം പാന്പാടിയിലെ വസതിയിൽ ചെന്നു. തനിച്ചാണ് താമസം. ഞാൻ ചെല്ലുന്പോൾ വർക്കി മറ്റൊരാളുമൊത്ത് ചെസ് കളിക്കുന്നു.
അപ്രതീക്ഷിതമായി എന്ന കണ്ടതിൽ അദ്ദേഹം സന്തോഷവും ആശ്ചര്യവും പ്രകടിപ്പിച്ചു. ആരുടെ മുന്‍പിലും നട്ടെല്ലു വളയ്ക്കാത്ത വ്യക്തിയാണ് വർക്കി. പക്ഷേ പ്രായാധിക്യം അദ്ദേഹത്തിന്റെ നട്ടെല്ല് അല്പം വളച്ചിരിക്കുന്നു. സാവധാനമേ നടക്കാനാവൂ. സംസാരത്തിൽ പഴയ വീര്യം അപ്പോഴുമുണ്ട്. ഞങ്ങൾ ദീർഘനേരം സംസാരിച്ചു.
എങ്ങനെ സമയം ചെലവഴിക്കുന്നു എന്നു ചോദിച്ചപ്പോൾ പറഞ്ഞു: ‘ഓർമകൾ അയവിറക്കിയും ഇടയ്ക്കിടെ പുകയില ചവച്ചും ബീഡി വലിച്ചും ചെസ് കളിച്ചും ധാരാളം വായിച്ചും സമയം ചെലവഴിക്കുന്നു, നാളുകളങ്ങനെ തള്ളിനീക്കുന്നു.’ ആ അഗ്നിപർവതം 2004ൽ കെട്ടടങ്ങി.
സി.എൽ.ജോസ്
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
കാംബോജ ദേശത്തെ കുരുതിപ്പാടങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കണ്ട ചരിത്രവിസ്മയമായിരുന്നു കമ്യൂണിസത്തിന്റെ അസ്തമയം. വിപ്ലവങ്ങൾ, യുദ്ധ
ക്യൂ സിനിമാസ് എത്തുന്നു, ആദ്യ സിനിമയുമായി
കൊച്ചി: മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമ
തിരുമൂർത്തിയിലെ സിനിമപിടിത്തം!
സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്ത
മഹിമ ഉയരുകയാണ്, മുത്തയ്യ മുരളീധരനൊപ്പം!
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയേറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്റെ മഹി
ഓസ്കറിനടുത്തെത്തിയ ബോളിവുഡിന്റെ "അമ്മ'
ഇന്ത്യയിൽ ആദ്യമായി ഓസ്കർ അവാർഡിന്റെ വരവ് വസ്ത്രാലങ്കാരം വഴിയായിരുന്നു. ഭാനു അതയ്യയ്ക്കു ഗാന്ധി (1982) സിനിമയിലാണ് വ
ഒഴുക്കിനരികെ ഇരിക്കാം!
ടൂർ എന്നു ചിന്തിക്കുന്പോൾത്തന്നെ നമ്മുടെ മനസിൽ പ്രമുഖമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പേരാകും തെളിയുക. എന്നാൽ, അ
ആ ശബ്ദത്തിൽ തുള്ളാത മനവും തുള്ളും!
ഇന്ത്യയുടെ ഹമ്മിംഗ് ക്വീന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗായിക സ്വര്‍ണലത വിടപറഞ്ഞിട്ടു കഴിഞ്ഞ ചൊവ്വാഴ്ച 13 വര്‍ഷം. മുക
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം.
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന
വേറിട്ട വേഷങ്ങൾ പകർന്നാടി
വാതിലില്‍ വിനയ് ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന് കോരയില്‍ ആന്‍സണ്‍ പോളിന്റെ നായിക. വടക്കനില്‍ സെക്കന്‍ഡ്
അക്കാദമിയിലെ നിയമനം
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലം. അന്ന് നിയമസഭാ സ്പീക്കറായത് തൃശൂർ എംഎൽഎ അഡ്വ. തേറന്പിൽ രാമകൃഷ്ണനാണ്. തേറന്‍
മാണ്ഡു വിസ്മയത്തിന്റെ അവസാന വാക്ക്
കഥകളേറെ പറയാനുണ്ട് ഓരോ ചരിത്ര നഗരത്തിനും. എന്നാൽ മാണ്ഡുവിനോളം പൗരാണികതയുള്ള നഗരങ്ങൾ ഭാരതത്തിൽ കുറവാണ്. വലി
മനസിൻ സരസിൽ...
മാനസമൈനേ വരൂ...
സാഗരമേ ശാന്തമാക നീ...
കടലിനക്കരെ പോണോരേ...
യമുനേ നീ ഒഴുകൂ...
കേളീ നളിനം...
സൗരയൂഥ
ഈജിയൻ കടൽ നീന്തി ഒളിംപിക്സിലേക്ക് രണ്ടു പെണ്ണുങ്ങളുടെ വിജയഗാഥ!
2016ലെ റിയോ ഒളിംപിക്സിൽ പതിവില്ലാത്ത ഒരു കായികസംഘം പങ്കെടുത്തിരുന്നു. അഭയാർഥികളുടെ സംഘം: Refugee Olympic Team (ROT) എന്ന
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ ഒറ്റയാള്‍ പട്ടാളം!
സിനിമാ പോസ്റ്റര്‍ ഡിസൈനിംഗിലെ കൗതുകവര്ത്തമാനങ്ങളുമായി മലയാള സിനിമയിലെ ആദ്യത്തെ വനിതാ പോസ്റ്റര്‍ ഡിസൈനര്‍ റോസ്
ഓണത്തിന്റെ ബാക്കിപത്രം
ഓണത്തെ ഒരുമയുടെ ആഘോഷം എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ഏവരും ഒത്തുകൂടി സന്തോഷപൂർവം ഭക്ഷിക്കുന്ന ദിവസം. പക്ഷേ,
ഡോ. മാത്യു ജോസഫ് വിരമിക്കുന്നില്ല
57 വർഷമായി തുടരുകയാണ് ഡോ. മാത്യു ജോസഫിന്റെ അധ്യാപനസപര്യ. ഇന്നേവരെ എത്ര വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുവെ
ഷെട്ടിഹള്ളി റോസറി ചർച്ച്
ആറു മാസം കരയിലും ആറു മാസം വെള്ളത്തിലുമായി നിലകൊള്ളുന്ന നിർമിതിയാണ് കർണാടകത്തിലെ ഷെട്ടിഹള്ളി റോസറി പള്ളി. ബംഗ
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ ക
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
അഭിലാഷ് എന്‍. ചന്ദ്രന്റെ രചനയില്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ദുല്‍ഖര്‍ സിനിമ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍. അഭ
ഓണം ഓർമയിലെ വള്ളംകളിയും ആർപ്പുവിളിയും
മീനച്ചിലാറിന്റെ തീരങ്ങളിൽ അക്കാലത്ത് വള്ളം വാടകയ്ക്കു ലഭിക്കും. അഞ്ചു രൂപ മുതൽ പത്തു രൂപവരെയായിരുന്നു വാടക. ഞ
ഓണവിഭവങ്ങൾ
ഇഞ്ചിക്കറി
ചേരുവ
ഇഞ്ചി (തൊലികളഞ്ഞ് വട്ടത്തിൽ കനംകുറച്ച് അരിഞ്ഞത്)-250 ഗ്രാം
മഞ്ഞൾപൊട
ഓണത്തപ്പൻ
തൃപ്പൂണിത്തുറ എരൂർ അറക്കപ്പറന്പിൽ വീട്ടിൽ എഴുപത്തിമൂന്നുകാരി സരസു കളിമണ്ണ് കുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്ന തിരക്ക
ജിം റീവ്സ്100 വർഷങ്ങൾ...
അതിമൃദുലമായ പട്ടുപോലുള്ള ഓർക്കസ്ട്രേഷൻ.., അതിനൊപ്പം ഗായകന്റെ ഗാംഭീര്യമുള്ള പരുഷമായ സ്വരം... ഇതു രണ്ടും ചേർന്നൊ
നാഗലിന്റെ വരികൾ വയലാർ ഏറ്റുവാങ്ങി
“സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനായി ഞാൻ തനിയെ പോകുന്നു...”
മൃതസംസ്കാര ച
ബാബെറ്റിന്റെ ‘ബലിവിരുന്നും’ അതിന്റെ നാനാർഥങ്ങളും
ഡെൻമാർക്കിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഇസാക്ക് ഡിനെസൻ (കാരെൻ ബ്ലിക്സൻ) തന്റെ രണ്ടു കൃതികളുടെ സിനിമാവിഷ്കാരങ്ങ
കാലത്തിന്റെ കാടു കയറിപ്പോയ കാടിന്റെ മക്കൾ
വാലാട്ടി സിനിമ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കെ വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ആസ്വാദകരെ വിസ്മയിപ്പിച്ച ഒരു സിന
സിദ്ദിഖ് ഇല്ലാത്ത ലാൽ !
കലാഭവനിൽ മുഴുനീള ഹാസ്യപരിപാടി ആരംഭിക്കുന്നതിന് ആബേലച്ചൻ ആലോചന തുടങ്ങിയ ഘട്ടത്തിലായിരുന്നു സിദ്ദിഖും ലാലും ആ
ചിപ്പിയായി സനുഷയുടെ രണ്ടാം വരവ്
ഫാമിലി എന്റര്ടെയ്നര് ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ല്‍ ഉര്‍വശിയുടെ മകളായാണ് സനുഷയുടെ രണ്ടാംവരവ്. നടിമാര്‍
കമ്മിറ്റികൾക്ക് ഒരു മാതൃക
ഇരുപതാം വയസിൽ ചെറുകഥകളും വിനോദഭാവനകളുമായിട്ടാണ് ഞാൻ എഴുത്തിലേക്കു കടന്നത്. പിന്നീടാണ് നാടകത്തിലേക്കു തിരി
Latest News
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
"എൻസിപി മന്ത്രിയെ മാറ്റില്ല; അഞ്ച് വർഷവും ശശീന്ദ്രൻ തന്നെ'
Latest News
എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ജയില്‍മോചിതയായ ശേഷം പ്രതികരിച്ച് ഗ്രീഷ്മ
മണിപ്പുരിൽ സംഘർഷം രൂക്ഷം; വീണ്ടും ഇന്റർനെറ്റ് നിരോധിച്ചു
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് കാസർഗോഡ് അസിസ്റ്റന്റ് കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
കരിങ്കരപ്പുള്ളിയിലെ മൃതദേഹങ്ങൾ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം;സ്ഥലം ഉടമ കസ്റ്റഡിയിൽ
"എൻസിപി മന്ത്രിയെ മാറ്റില്ല; അഞ്ച് വർഷവും ശശീന്ദ്രൻ തന്നെ'
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top