Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലയാള സിനിമയുടെ കുതിപ്പും കിതപ്പും
മലയാള സിനിമ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. 2023 പകുതിയോട് അടുക്കുന്പോൾ തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസ് ചെയ്തത് എഴുപതിലധികം സിനിമകൾ. ഇതിൽ തിയറ്ററുകളിലെത്തി പ്രേക്ഷകരെ രസിപ്പിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം.
യുവനിരയെ അണിനിരത്തി ഒരുക്കിയ രോമാഞ്ചവും മഹാപ്രളയത്തിന്റെ ദൃശ്യാവിഷ്കാരമായ 2018 എന്ന സിനിമയുമാണ് ആൾക്കൂട്ടത്തെ ആകർഷിച്ചത്. ചെറിയ ബജറ്റിലും പ്രകൃതി സിനിമകളെന്ന വിളിപ്പേരിലും നിർമിക്കുന്ന റിയലിസ്റ്റിക് സിനിമകളോട് പ്രേക്ഷകർ മുഖം തിരിച്ചപ്പോൾ നഷ്ടക്കണക്കുകൾ നൂറു കോടിക്കു മേലെയാണ്.
മോളിവുഡ് സിനിമാലോകത്തെ, പ്രകൃതിവുഡ് എന്ന പേരിൽ ട്രോളുകളിലൂടെ പരിഹസിക്കുന്ന ഘട്ടം വരെ എത്തിനിൽക്കെയാണ് ആൾക്കൂട്ട പ്രളയം സൃഷ്ടിച്ച 2018 എത്തിയത്. നല്ല സിനിമകളെ എല്ലാക്കാലത്തും പ്രേക്ഷകർ ചേർത്തു പിടിക്കുമെന്ന തിരിച്ചറിവ് അണിയറ പ്രവർത്തകർക്ക് ഈ സിനിമ നൽകുന്നു.
ലഹരിയിൽ മുങ്ങിയ വെള്ളിത്തിര
മലയാള സിനിമയുടെ പെരുമ നിലംപരിശാകുന്ന സാഹചര്യമാണ് സമീപകാലത്ത് പുറം ലോകം കേൾക്കുന്നത്. ജീവിതഗന്ധിയായ ചലച്ചിത്രങ്ങളിലൂടെ തലയുയർത്തിനിന്ന മലയാള സിനിമ ഇന്ന് അപകീർത്തി നേരിടുകയാണ്. മൗലിക സിനിമകൾ സൃഷ്ടിച്ചവരൊക്കെ സിനിമാമേഖലയിൽ സ്ഥാനമില്ലെന്ന് സ്വയം മനസിലാക്കി പിൻവാങ്ങുന്നു. അതിനു കാരണമാകുന്നത് ന്യൂജനറേഷൻ സിനിമക്കാരുടെ ലഹരി ഉപയോഗമാണ്.
സിനിമാമേഖലയെ സംബന്ധിച്ച് ലഹരി വ്യാപനത്തിന്റെ പേരിൽ പരക്കെ പരാതികളും ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടായിരുന്നപ്പോഴാണ് നിർമാതാക്കളുടെ സംഘടനതന്നെ പ്രതികരണവുമായി രംഗത്തുവന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങൾക്കെതിരേ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടപടികളിലേക്ക് തിരിയുകയാണെന്നായിരുന്നു സംഘടനയുടെ തലപ്പത്തുള്ളവരുടെ വെളിപ്പെടുത്തൽ.
സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങൾ നിർമാതാക്കളിൽനിന്ന് സംഘടന ശേഖരിച്ചുവരുകയാണെന്നും വിവരങ്ങൾ ലഭിച്ചശേഷം സർക്കാരിനെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ചില സിനിമകളുടെ സന്ദേശംതന്നെ ലഹരി ഉപയോഗത്തെ ന്യായീകരിക്കുന്നതാണെന്ന ആരോപണം ഉയർന്നിരുന്നു.
‘നല്ല സമയം’ എന്ന ചലച്ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി രംഗങ്ങളുള്ള കാരണത്താൽ എക്സൈസ് കേസെടുക്കുകയും തിയറ്ററുകളിൽനിന്ന് പിൻവലിച്ചതുമൊക്കെ സമീപകാലത്തുണ്ടായതാണ്. എംഡിഎംഎ ഉൾപ്പെടെ രാസലഹരികൾ ഉപയോഗിക്കുന്ന രംഗങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് പല സിനിമകളും പ്രോത്സാഹനമാകുന്നുണ്ടെങ്കിലും അതിരും അതിത്തിയും കടന്ന് എന്തും വെള്ളിത്തിരയിലൊരുക്കാമെന്ന സാഹചര്യം വന്നിരിക്കുന്നു. സമീപകാല സംഭവങ്ങളും തുറന്നുപറച്ചിലുകളും ലഹരിമാഫിയയുടെ കടന്നുകയറ്റം വേഗമെത്തിയന്നതിന്റെ സൂചകങ്ങളാണ്.
ബോളിവുഡിൽനിന്ന് മോളിവുഡ് വരെ
പതിറ്റാണ്ടുകളായി ബോംബെ അധോലോകവും ബോളിവുഡ് സിനിമാലോകവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെപ്പറ്റി പല കഥകളും പ്രചരിച്ചിട്ടുള്ളതാണ്. ബോളിവുഡ് സിനിമകൾക്ക് ലഹരിമാഫിയ വലിയ തോതിൽ പണംമുടക്കുന്നുണ്ട്. സിനിമയിൽനിന്നുള്ള ലാഭം എന്നതിനപ്പുറം ലഹരിക്കന്പോളത്തിലെ നേട്ടമാണ് അവർ ഉന്നം വയ്ക്കുന്നത്. സിനിമയിൽ ലഹരിദൃശ്യം പ്രദർശിപ്പിക്കുന്നതിലൂടെ മയക്കുമരുന്ന് ഉപയോഗത്തിനു പ്രേരണ നൽകുകയെന്നതാണ് ലക്ഷ്യം.
ലഹരിയിൽ ഊർജം നേടുന്ന നായകൻ വില്ലന്മാരെ നിലംപരിശാക്കുന്പോൾ അത് അനുകരിക്കുന്നതിന് പ്രേരകമാകുന്നു. നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുന്പോൾ ഞാനവിടെയെത്തിയിരിക്കുമെന്ന് ഒരു സിനിമയിൽ സൂപ്പർ നായകൻ പറഞ്ഞത് ഇന്നും ചിലർ ഏറ്റുചൊല്ലുന്നതാണ്. ഇത്രയധികം സ്വാധീനം സിനിമ എന്ന കലാരൂപത്തിനുണ്ടെന്ന തിരിച്ചറിവിലാണ് ദൃശ്യങ്ങളാൽ മയക്കുമരുന്നുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത്. സമീപകാലത്ത് ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ നായകൻ ലഹരി ഉപയോഗിക്കുന്ന രംഗം കൂട്ടിച്ചേർക്കാൻ വൻതുക ലഹരിമാഫിയ നൽകിയെന്ന വാർത്ത പുറത്തുവന്നിരുന്നു.
മലയാള സിനിമയെ സംബന്ധിച്ച് ലഹരി മാഫിയയുടെ കൈകടത്തൽ യുവനായകന്മാരുടെ കരിയറിനെ തന്നെ ചോദ്യചിഹ്നമാക്കുന്നു. രണ്ടു യുവ നായകരുടെ പേരെടുത്തു പറഞ്ഞായിരുന്നു നിർമാതാക്കൾ ഈ വിഷയത്തിൽ പത്രസമ്മേളനം നടത്തിയത്. സെറ്റിൽ പ്രശ്നമുണ്ടാക്കിയതും അഭിനയിക്കുന്ന സിനിമ ഏതെന്നുപോലും മറന്നുപോകുന്നതുമായ നിലയിലേക്ക് എത്തിച്ചതും യാത്രയ്ക്കിടെ വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതുമൊക്കെ പ്രേക്ഷകർ കേട്ടതാണ്.
ലഹരി സിരകളിൽ പടർന്നുകയറി അക്രമം കാട്ടുന്ന സ്ഥിതിയിലേക്ക് യുവതാരങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇതൊക്കെയും ബോളിവുഡിനു സമാനമായി മലയാളത്തിലും ലഹരിമാഫിയ സിനിമാ വ്യവസായത്തിന്റെ നിയന്ത്രിതാക്കളായി മാറുന്നതിന്റെ സൂചനകളാണ്.
വിജയ പരാജയങ്ങൾ
വിവാദങ്ങളും വാർത്തകളും ഒട്ടും കുറവായിരുന്നില്ലെങ്കിലും ബിസിനസ് എന്ന നിലയിൽ മലയാള സിനിമ മോശം സാഹചര്യത്തിലൂടെയാണ് ഇക്കൊല്ലം കടന്നുപോയത്. മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം, ജോജു ജോർജ് നായകനായ ഇരട്ട, മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, രണ്ട് തലമുറയിലെ പ്രണയകഥ പറഞ്ഞ പ്രണയ വിലാസം, വിജയരാഘവൻ 90 കഴിഞ്ഞ വയോധികനായി എത്തിയ പൂക്കാലം, സുരാജ് വെഞ്ഞാറമ്മൂടിന്റെ മദനോത്സവം, ടൊവിനോ തോമസ് നായകനായ നീലവെളിച്ചം തുടങ്ങി ഒരുപിടി ചിത്രങ്ങൾ അഭിപ്രായം നേടിയെങ്കിലും ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല.
അതേ സമയം അന്യഭാഷാചിത്രങ്ങൾ മികച്ച കളക്ഷൻ നേടുകയും ചെയ്യുന്നുണ്ട്. ഷാരുഖ് ഖാന്റെ തിരിച്ചുവരവ് ഒരുക്കിയ പഠാൻ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങൾ മികച്ച കളക്ഷനാണ് മലയാളക്കരയിൽനിന്നു നേടിയത്.
2023ന്റെ രണ്ടാം പകുതിയിൽ റിലീസിനൊരുങ്ങുന്ന വന്പൻ സിനിമകൾ നല്ല നാളുകളെ സമ്മാനിക്കുമെന്നു പ്രതീക്ഷിക്കാം. സൂപ്പർതാരങ്ങളുടടെയും യുവതാരങ്ങളുടെയും അടക്കം ഒരുപിടി ബിഗ് ബജറ്റ് സിനിമകൾ അണിയറയിൽ സജ്ജമാവുകയാണ്. ദിലീപിന്റെ ബാന്ദ്രയും മോഹൻലാലിന്റെ റാമും മലൈക്കോട്ടൈ വാലിബനും മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡും ബസൂക്കയും ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയും പൃഥ്വിരാജിന്റെ ആടുജീവിതവും ഫഹദ് ഫാസിലിന്റെ ധൂമവും ഇതിൽപ്പെടും.
ഭാഷാ അതിർത്തികൾക്ക് അപ്പുറം പാൻ ഇന്ത്യൻ റിലീസായി മലയാളത്തിൽനിന്ന് സിനിമകൾ എത്തുന്നതും മലയാളി താരങ്ങൾക്ക് അന്യഭാഷകളിൽ വലിയ സ്വീകാര്യത ലഭിക്കുന്നതും നല്ല നാളെകളെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ലിജിൻ കെ. ഈപ്പൻ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top