ന്യൂഡൽഹി: വിശക്കുന്നവർക്ക് ഒരുനേരത്തെ ഭക്ഷണം നൽകുന്നതിനായി മലബാർ ഗ്രൂപ്പ് ആരംഭിച്ച ‘ഹംഗർ ഫ്രീ വേൾഡ്’പദ്ധതിക്കായി ഈ വർഷം 2.5 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.

ഡൽഹി ജൻപഥിലെ ഡോ. അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടന്ന കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്വ (സിഎസ്ആർ) ദിനാചരണ ചടങ്ങിലായിരുന്നു മലബാർ ഗ്രൂപ്പിന്‍റെ പ്രഖ്യാപനം. മലബാർ ഗ്രൂപ്പ് സിഎസ്ആർ പ്രവർത്തനങ്ങൾക്ക് ഒരു വർഷം വകയിരുത്തുന്ന തുകയിൽ 60 ശതമാനത്തോളം പട്ടിണി അകറ്റുന്ന പരിപാടികൾക്കാണു ചെലവഴിക്കുന്നത്.

സിഎസ്ആർ ദിനാചരണച്ചടങ്ങിൽ ഈ വർഷത്തെ സിഎസ്ആർ പരിപാടികൾ നീതി ആയോഗ് മുൻ സിഇഒയും ജി 20 ഷെർപ്പയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്തു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൾ സലാം, ഇന്ത്യൻ ഓപ്പറേഷൻസ് എംഡി ഒ. അഷർ, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായ എ.കെ. നിഷാദ് , കെ.പി. വീരാൻകുട്ടി, ഗ്രൂപ്പ് ഡയറക്‌ടർ പി.എ. അബ്‌ദുള്ള ഇബ്രാഹിം, തണൽ ചെയർമാൻ ഡോ. വി. ഇദ്രിസ്, നോർത്ത് സോണൽ ഹെഡ് എൻ.കെ. ജിഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതിയിൽ ഭക്ഷണം തയാറാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളകളാണ് വിവിധ സംസ്ഥാനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ‌സംഘടനയായ ‘തണലു’മായി സഹകരിച്ചാണ് ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിൽ ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി 70,000 ഭക്ഷണപ്പൊതികളാണ് ഒരുദിവസം വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 167 കേന്ദ്രങ്ങളിൽ ദിനംപ്രതി 60,000 പേർക്ക് പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ മൂന്ന് സ്കൂളുകളിലുള്ള 10,000 വിദ്യാർഥികൾക്കും സാംബിയ സർക്കാരുമായി സഹകരിച്ച് പ്രതിദിനം ഭക്ഷണം നൽകുന്നു.