കൊച്ചി: ഇൻഡോ-കോണ്ടിനെന്‍റല്‍ ട്രേഡ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ് പ്രൊമോഷന്‍ കൗണ്‍സില്‍ (ഐസിടിഇപി) ഏര്‍പ്പെടുത്തിയ ടസ്‌കര്‍ ദേശീയ അവാര്‍ഡുകള്‍ ശശി തരൂര്‍ എംപി സമ്മാനിച്ചു.

സാമൂഹ്യസേവനം, എച്ച്ആര്‍, ആശയവിനിമയം, നേതൃമികവ്, സുസ്ഥിര നയങ്ങള്‍, ഡിജിറ്റല്‍ മികവ് എന്നിവ പരിഗണിച്ചു നല്‍കിയ അവാര്‍ഡുകളില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടി.

സമൂഹമാധ്യമ മികവ്, ഡിജിറ്റല്‍ നൂതന തത്വങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അവാര്‍ഡുകള്‍ നേടിയ ഇസാഫ് ബാങ്ക് രണ്ടാമെത്തി. എന്‍ടിപിസി മുന്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.കെ. നായര്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടി. ബിപിസിഎല്‍ കൊച്ചി റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി, രാംകി ഫൗണ്ടേഷന്‍, ഗോവ ഷിപ്‌യാര്‍ഡ്, മുത്തൂറ്റ് ഗ്രൂപ്പ് തുടങ്ങിയവയാണ് മറ്റ് അവാര്‍ഡ് ജേതാക്കാള്‍.


11 സംരംഭകര്‍ക്കുള്ള സവിശേഷ അവാര്‍ഡുകള്‍ മന്ത്രി ജി.ആര്‍. അനില്‍ സമ്മാനിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ഐസിടിഇപി ചെയര്‍മാന്‍ ഡോ. ടി. വിനയ്കുമാര്‍, ഐസിടിഇപി ഡയറക്ടര്‍ കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.