കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്നലെ രാവിലെ വിലയിൽ വർധനവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വില കുറയുകയായിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമായി.

ഇന്നലെ രാവിലെ ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8995രൂപയും പവന് 71,960 രൂപയിലും സ്വർണവില എത്തിയിരുന്നു.


അന്താരാഷ്‌ട്ര സ്വർണവില രാവിലെ 3343 ഡോളറായിരുന്നു, ഉച്ചയ്ക്കുശേഷം 3297 ഡോളറിലേക്ക് എത്തി. താരിഫ് നിരക്കുകൾ സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചില ഇളവുകൾ പ്രഖ്യാപിക്കുമെന്ന വാർത്ത വന്നതിനെത്തുടർന്ന് വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.