കൊച്ചി: സാനിറ്ററി വെയേഴ്‌സിന്‍റെയും ബാത്ത്‌റൂം ഫിറ്റിംഗ്‌സുകളുടെയും ഉത്പാദനവും വിപണനവും നടത്തുന്ന യൂറോടെക്കിന്‍റെ ഇക്കണോമി ചെയിന്‍ സ്റ്റോര്‍ കണ്‍സെപ്റ്റായ കിലോ ബസാറിന്‍റെ 26-ാമത് ഷോറൂം ദേശീയപാതയോരത്ത് നെട്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.

സാനിറ്ററി വെയര്‍, ബാത്ത് ഫിറ്റിംഗ്‌സ്, അനുബന്ധ ആക്‌സസറീസ് കളക്ഷന്‍സുകള്‍ക്കു വലിയ വിലക്കുറവാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കമ്പനി നല്‍കുന്നത്. കൂടാതെ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും എല്ലാ ബ്രാഞ്ചുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

700ലധികം പ്രോഡക്ടുകളാണു കിലോ ബസാറിലുള്ളത്. സ്വന്തം ഫാക്ടറികളില്‍നിന്നും മറ്റ് ഉത്പാദകരില്‍നിന്നുമുള്ള പ്രോഡക്ടുകള്‍, മൂന്നു മുതല്‍ 10 വര്‍ഷം വരെ ഗാരന്‍റിയോടുകൂടി വിലക്കുറവില്‍ നേരിട്ട് ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് കിലോ ബസാര്‍ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.


ബാത്‌റൂം ഫിറ്റിംഗ്‌സുകള്‍ തൂക്കി ഗ്രാമിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുക എന്ന രീതിയാണു ഇവിടെയും തുടരുന്നത്. ഫാക്ടറിയില്‍ നിന്നും നേരിട്ട് ഉപയോക്താവിലേക്ക് എന്ന ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ എല്ലാ പ്രധാന ടൗണുകളിലും ഇപ്പോള്‍ കിലോ ബസാര്‍ പ്രവർത്തിക്കുന്നു. നെട്ടൂര്‍ ഷോറൂമില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു.