തിരുവനന്തപുരം: ഗവർണർ - സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ സുരക്ഷയ്ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ വെട്ടി. തന്‍റെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ട പോലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോൾ ഗവർണർ കൈമാറിയിരുന്നു.

ആറു പേരുടെ പട്ടികയാണ് കൈമാറിയത്. എന്നാൽ കാരണം വ്യക്തമാക്കാതെ പോലീസുകാരുടെ നിയമന ഉത്തരവ് സർക്കാർ റദ്ദാക്കുകയായിരുന്നു. പോലീസ് മേധാവിക്കുവേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവർണർ ചൊവ്വാഴ്ചയെ തലസ്ഥാനത്തെത്തൂ.

അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മറ്റ് സുരക്ഷാപ്രശ്നങ്ങളില്ലെങ്കിൽ രാജ്ഭവൻ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിക്കുന്നതാണ് പതിവ്.