തൃശൂർ: ഗുരുവായൂരിൽ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ ചെവി നായ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെയാണ് വഹീദ എന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചത്.

നായയുടെ ആക്രമണത്തിൽ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാഗം നഷ്ടമായി. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവമുണ്ടായത്.

വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെ വഹീദയെ പിന്നിൽ നിന്ന് വന്ന് നായ ആക്രമിക്കുകയായിരുന്നു. നായ പെട്ടെന്ന് ഓടിവന്ന് ആക്രമിച്ചുവെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ചാവക്കാട് ആശുപത്രിയിൽ വഹീദ പ്രാഥമിക ചികിത്സ തേടി.

ഇന്നേ ദിവസം ഗുരുവായൂരിൽ തെരുവുനായ ആക്രമണം ഏൽക്കേണ്ടി വന്ന മൂന്നാമത്തെ ആളാണ് വഹീദ. വൈകുന്നേരത്തോടെയാണ് മൂന്ന് പേരെയും തെരുവുനായ ആക്രമിച്ചത്. ചാവക്കാട് താലൂക്ക്