കൊച്ചി: പെരുമ്പാവൂരിൽ ടണലിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി രവി കിഷൻ ആണ് മരിച്ചത്. ഓടക്കാലിയിലെ റൈസ് കോ എന്ന അരി മില്ലിലാണ് സംഭവം.

ഒരാഴ്ച മുൻപാണ് രവി കിഷൻ ഇവിടെ എത്തിയത്. ചാരം പുറത്തേക്ക് തള്ളുന്നതിന് വി ആകൃതിയിൽ നിർമിച്ച ടണലിലേക്ക് രവി കിഷൻ കാൽ വഴുതി വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രവി കിഷനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.

എന്നാൽ അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. നിലവിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടക്കുന്നുണ്ട്.