തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി ഏറ്റവും കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് യുഡിഎഫ് സര്‍ക്കാരെന്നു കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി ശബരിമലയുടെ വികസനത്തിനായി കാര്യമായി ഒന്നും നടക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പ്രചാരണത്തിനാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സേവാ സംഗമം എന്നല്ല, മറിച്ച് ആഗോള അയ്യപ്പാ സേവാ മതേതര സംഗമം എന്നാണ് അതിന് പേരിടേണ്ടത്. അങ്ങനെയങ്കില്‍ ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരമായി.

പരിപാടി യുഡിഎഫ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ശബരിമലയെ ഏറ്റവും കൂടുതല്‍ സംഘര്‍ഷ ഭൂമിയാക്കിയ സംഭവം മറക്കാറായിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.