തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണം. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. അത് തുടരാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാമത വിഭാഗങ്ങളിലും ജാതിയിലും പ്രയാസങ്ങള്‍ നേരിടുന്നവരുണ്ട്. വര്‍ഗീയതയ്‌ക്കെതിരായിട്ട് തന്നെയാണ് മുഖ്യമന്ത്രി നില്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.