Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അനന്തപുരിയുടെ അമരത്ത്
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുട...
നിശബ്ദ വിജയം
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കര...
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
കോവിഡ് ഹണിമൂണ്‍
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
ഒരു വടക്കന്‍ സെല്‍ഫി
Previous
Next
Sthreedhanam
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികമാകണമെന്നില്ല. ചര്‍മ രോഗങ്ങളുമായി ബന്ധപ്പെട്ടു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ ദിവസം മുഴുവന്‍ അതേക്കുറിച്ചു മാത്രമാകും ചിന്തിക്കുക. മാനസിക സമ്മര്‍ദം കൂാന്‍ മാത്രമേ ഇത് വഴി തെളിക്കൂ.
ആരോഗ്യമുള്ള മനസും ശരീരവും
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. നിഷേധ വികാരങ്ങളും വൈകാരികമായ പിരിമുറുക്കങ്ങളുമെല്ലാം മനസില്‍ നിലനില്ക്കുന്നതുമൂലം ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെയാണ് മനോജന്യ രോഗങ്ങള്‍ അഥവാ സൈക്കോസോമാറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. ചര്‍മരോഗങ്ങള്‍ ഉള്‍പ്പെടെ നൂറോളം രോഗങ്ങള്‍ ഇത്തരത്തിലുണ്ടാകാമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിുള്ളത്. മാനസികമായി അസ്വസ്ഥതയുള്ള കാലത്താണ് മിക്ക ചര്‍മരോഗങ്ങളും വഷളാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരവും മനസും പരസ്പര പൂരകങ്ങളാണ്. അതായത് നമ്മുടെ മനസിനുണ്ടാകുന്ന ഓരോ ബുദ്ധിമുും ശരീരത്തെയും ശരീരത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ മാനസിക അവസ്ഥയെയും കാര്യമായി തന്നെ സ്വാധീനിക്കുന്നു. ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ടുവരുന്ന മാനസിക സമ്മര്‍ദം രോഗം കൂടുതല്‍ വഷളാകുന്നതിനു കാരണമാകാറുണ്ട്. പ്രത്യേകിച്ചു സ്ത്രീകളില്‍!
രോഗത്തെ അറിയണം
ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സാരീതികളെക്കുറിച്ചുള്ള അറിവില്ലായ്മയും ചര്മരോഗങ്ങളെല്ലാം പകര്‍ച്ചവ്യാധികളാണെന്ന തെറ്റിധാരണയും ഒരു പരിധിവരെ ചര്‍മരോഗങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചര്‍മസംരക്ഷണത്തിനും ചര്‍മസൗന്ദര്യത്തിനുമെല്ലാം പ്രാധാന്യമോ ഒരു പക്ഷേ അമിതപ്രാധാന്യമോ നല്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വളരെക്കാലമായി മാധ്യമങ്ങളും മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുമെല്ലാം ചര്‍മസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ചര്‍മത്തിന്റെ നിറവും അതിന്റെ ഘടനയുമെല്ലാം വ്യക്തിത്വത്തിന്റെതന്നെ അളവുകോലായി പലപ്പോഴും കണക്കാക്കപ്പെടുന്നു. സമൂഹമനസില്‍ ചര്‍മവുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ വിഷയങ്ങള്‍ക്കും അതീവ പ്രാധാന്യമാണ് ലഭിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ചര്‍മരോഗങ്ങള്‍ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നു പറയേണ്ടതില്ല.
ചികിത്സ പ്രധാനം
ഏതൊരു രോഗത്തെയും പോലെ ചര്‍മരോഗങ്ങള്‍ക്കും കൃത്യവും സമയോചിതവുമായ ചികിത്സ തേടുകയെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. സോറിയാസിസ്, വെള്ളപ്പാണ്ട്, മുഖക്കുരു തുടങ്ങിയ ചര്‍മരോഗങ്ങള്‍ അനുഭവിക്കുന്നവരില്‍ സമൂഹത്തെ അഭിമുഖീകരിക്കുന്നതിനുള്ള ഭയം, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, രോഗം ഭേദമാകില്ല എന്ന ചിന്ത, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട പ്രതിച്ഛായയിലുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം സാധാരണ കണ്ടുവരാറുണ്ട്. അതുപോലെതന്നെ സുഹൃത്തുക്കളില്‍ നിന്നും അടുപ്പക്കാരില്നിന്നുമൊക്കെയുള്ള അകന്നുനില്ക്കല്, മറ്റുള്ളവര്‍ നമ്മെ അവഗണിക്കുമോ എന്ന ഭയം, വ്യക്തിബന്ധങ്ങളിലുള്ള താല്പര്യമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ കണ്ടുവരാറുണ്ട്. എന്നാല്‍, രോഗിക്കു കിട്ടുന്ന സാമൂഹിക- കുടുംബ പിന്തുണ, രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ്, രോഗം ഭേദമാവുമെന്നുള്ള ആത്മവിശ്വാസം, പ്രതിസന്ധികളോടു പൊരുത്തപ്പെടാനുള്ള വ്യക്തിയുടെ കഴിവ് തുടങ്ങിയവയൊക്കെ ചര്മരോഗചികിത്സയെ സഹായിക്കുന്ന പ്രധാനപ്പെട്ട മാനസിക ഘടകങ്ങളാണ്.
വേണം മാനസിക പിന്തുണ
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്‍കുകയെന്നത് പരമപ്രധാനമായ കാര്യമാണ്. അതുപോലെതന്നെ ആത്മവിശ്വാസത്തോടെ ചികിത്സയുടെ പ്രാധാന്യത്തെ മനസിലാക്കുകയും രോഗത്തെയും രോഗ ചികിത്സയെയും കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ നേടുകയും ചെയ്യുന്നത് രോഗചികില്സയെ സഹായിക്കും. എന്നാല്‍ ഈ ആധുനിക കാലഘത്തില്‍ രോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും തിരയുന്നവരാണ് അധികവും. അവിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഓര്‍മിക്കുക.
ഡോക്ടറെ കണ്ടെത്താം
ചര്‍മരോഗ ചികിത്സയില്‍ ഡോക്ടര്‍ ഷോപ്പിംഗ് ഒഴിവാക്കുകയെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലുമൊരു ചര്‍മരോഗ വിദഗ്ധനെ സമീപിച്ചതിനുശേഷം ചികിത്സ പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ മറ്റൊരു ഡോക്ടറെ സമീപിക്കുകയും അതുപോലെ തന്നെ വീണ്ടും വീണ്ടും ചികിത്സകരെ മാറിമാറി കാണുന്ന പ്രവണതയും ഒഴിവാക്കുക. നമ്മുടെ അസുഖത്തിനു ചികിത്സ നല്കാന് പറ്റിയ ഡോക്ടറെ ആദ്യം തന്നെ കണ്ടെത്തുക എന്നതാണു പ്രധാനം. അതോടൊപ്പം മനസും ചര്‍മവുമുള്ള ബന്ധം മനസിലാക്കി അനാവശ്യ ചിന്തകള്‍ ഒഴിവാക്കി മനസിനെ ശാന്തമാക്കാന്‍ ശ്രമിക്കുകയെന്നതും പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരോടും, രോഗമുക്തി നേടിയവരോടും മറ്റും ഇടപെടാനും സംസാരിക്കുവാനും അതുപോലെ ഒരുമിച്ചു കൂടുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമൊക്കെയുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതു മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനു സഹായിക്കും.
ചിന്തയും മാറണം
ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ടു മാനസിക സര്‍ദം അനുഭവിക്കുന്നവര്‍ ഒരു ദിവസത്തില്‍ ഏകദേശം മുഴുവന്‍ സമയവും അതേക്കുറിച്ചു മാത്രമാകും ചിന്തിക്കുക. സര്‍ദം കൂാന്‍ മാത്രമേ ഇതുവഴി തെളിക്കു. ഇതോടെ രോഗാവസ്ഥ മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വ്യക്തി ജീവിതത്തിലെപ്പോഴെങ്കിലും ഇഷ്ടത്തോടെ ചെയ്തിരുന്ന പ്രവൃത്തികള്‍ വീണ്ടും തുടങ്ങുന്നതിനു ശ്രമിക്കുക. കളികള്‍, സംഗീതം, ചിത്രരചന, കഥ, കവിത, കൃഷി തുടങ്ങിയ മാനസിക ഉല്ലാസം നല്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് മാനസിക ഉല്ലാസം നല്‍കുകയും മനസ് ശാന്തമാകാന്‍ ഉപകരിക്കുകയും ചെയ്യും.
നെഗറ്റീവ് ചിന്തകള്‍ വേണ്ട
പലപ്പോഴും കാലാകാലങ്ങളായി ശീലിച്ചുപോരുന്ന നെഗറ്റീവ് ചിന്തകളെ മാറ്റിനിര്‍ത്തി പോസിറ്റീവ് ചിന്തകള്‍ നമ്മള് തന്നെ ആവര്‍ത്തിച്ചുപറയുന്നത് അത്മവിശ്വാസം വര്‍ധിക്കാന്‍ സഹായിക്കും. മാനസിക ജീവിതചര്യകളില്‍ മാറ്റം വരുത്തുകയും ശരിയായ ചികിത്സാ രീതികള്‍ അവലംബിക്കുകയും ചെയ്യുമ്പോള്‍ രോഗാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുകയും മാനസികമായ ഊര്‍ജം കൈവരിക്കുകയും ചെയ്യും. എന്നാല്‍, ചില ഘട്ടങ്ങളില്‍ മാനസിക സമ്മര്‍ദം അതിതീവ്രമാവുകയും അത് വ്യക്തിയുടെ എല്ലാ ജീവിതതലങ്ങളെയും കാര്യമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഒരു മനഃശാസ്ത്രജ്ഞനെയോ മനോരോഗ വിദഗ്ധനെയോ സമീപിക്കുന്നത് ഗുണകരമാണ്. വ്യക്തിയുടെ അടിയുറച്ച ചില ചിന്തകളെ പുനഃക്രമീകരിക്കുന്ന മനശാസ്ത്ര സങ്കേതങ്ങളായ കൊഗ്നിടിവ് ബിഹെവിയര്‍ തെറാപി, മൈന്ഡ്ഫുള്നെസ് (അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാരീതികളും ഇക്കാര്യത്തില്‍ ഗുണകരമാണ്.
ഒന്നു റിലാക്സ് ആകാം
മെഡിറ്റേഷന്‍, റിലാക്സേഷന്, പ്രാണായാമം തുടങ്ങിയവ പരിശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനു സഹായകരമാണ്. ഉദാഹരണത്തിനു വളരെ സ്വസ്ഥമായി ഒരു സ്ഥലത്ത് കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. വളരെ ശാന്തമായൊരു മാനസിക അവസ്ഥയിലേക്കു പോവാന്‍ തയാറെടുക്കണം. സാവധാനം രണ്ടുമൂന്നു തവണ ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്തുകൊണ്ട് സ്വന്തം ശരീരത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനു ശേഷം മനസിനു സന്തോഷം ലഭിക്കുന്ന ഏതെങ്കിലും സ്ഥലം മനസില്‍ കാണാന്‍ ശ്രമിക്കണം. അതൊരു കടല്‍ ത്തീരമാകാം, പൂന്തോട്ടമാകാം, പുഴക്കരയാകാം, മനസിനു സന്തോഷം കിുന്ന ഏതു സ്ഥലം വേണമെങ്കിലും ആവാം. അതിനുശേഷം അവിടെ കാണുന്ന ഓരോ കാര്യങ്ങളും മനസില്‍ കാണുക. അവിടെ ആയിരിക്കുന്ന രീതിയില്‍ മനസിന് ഉന്മേഷം നല്കുന്ന കാഴ്ചകളെ ആസ്വദിക്കാനും ശ്രമിക്കുക. അതിലൂടെ മനസിനെ ശാന്തമാക്കണം. ഇത് സമ്മര്‍ദം കുറയ്ക്ക്ാനുതകുന്ന ഒരു പരിശീലനമാണ്.
ചികിത്സയുടെ ഭാഗമായി വരുന്ന ചെറിയ മാറ്റങ്ങളെ പോലും ശ്രദ്ധിക്കുകയും തന്േറകൂടി പരിശ്രമ ഫലമാണ് തനിക്കു വന്ന മാറ്റമെന്ന് ഉറച്ചു വിശ്വസിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യണം. ഇക്കാര്യത്തില്‍ നാം നമ്മെ തന്നെ പ്രോത്സാഹിപ്പിക്കുക.
തയാറാക്കിയത്:
റിച്ചാര്‍ഡ് ജോസഫ്
സുജിത് ബാബു
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രഫസര്‍, മനഃശാസ്ത്ര വിഭാഗം, കേരള സര്‍വകലാശാല, തിരുവനന്തപുരം
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന
കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
Latest News
യുപിയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം; 25കാരൻ അറസ്റ്റിൽ
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
Latest News
യുപിയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം; 25കാരൻ അറസ്റ്റിൽ
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top