പത്തനംതിട്ടയില്‍ 12 പ്രശ്‌നബാധിത ബൂത്തുകള്‍
Monday, April 15, 2024 11:52 PM IST
പത്തനംതിട്ട: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ അധിക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

ജില്ലയിലെ 1077 പോളിംഗ് ബൂത്തുകളില്‍ അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. അടൂര്‍ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും തരത്തില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ള ബൂത്തുകളെയാണ് പ്രശ്‌ന ബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രശ്‌നസാധ്യതാ
കണക്കില്‍
115 ബൂത്തുകള്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 115 പ്രശ്‌നസാധ്യതാ ബൂത്തുകള്‍ കണ്ടെത്തിയാതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. പ്രാദേശികമായ രാഷ്‌ട്രീയ സാഹചര്യം, സംഘര്‍ഷ സാധ്യത എന്നിവ കണക്കിലെടുത്താണ് പ്രശ്‌നസാധ്യാത ബൂത്തുകളെ നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം ബൂത്തുകള്‍ കൂടുതല്‍ ആറന്മുളയിലും കുറവ് റാന്നിയിലുമാണ്. ആറന്മുളയില്‍ 38, റാന്നിയില്‍ 13 എന്നിങ്ങനെയാണ് കണക്ക്. അടൂര്‍ 26, തിരുവല്ല 24, കോന്നി 14 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.

പ്രശ്നബാധിത
ബൂത്തുകള്‍ക്കായി
127 മൈക്രോ
ഒബ്സര്‍വര്‍മാര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിവസം പ്രശ്നബാധിത, സാധ്യത പോളിംഗ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിക്കും. ജില്ലയിലെ 127 ബൂത്തുകളിലേക്കാണ് ഇവരെ നിയോഗിക്കുന്നത്.

വോട്ടിംഗിന്‍റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുക, പോളിംഗ് ബൂത്തിലെ സംഭവങ്ങള്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക, പോളിംഗ് സ്റ്റേഷന്‍റെ പരിസരത്ത് ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കലോ ഭീഷണിപ്പെടുത്തലോ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിംഗ് ഉദ്യോഗസ്ഥരുടെ നടപടികള്‍ നിരീക്ഷിച്ച് തെറ്റുകുറ്റങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുക, വോട്ടിംഗ് മെഷീനുകള്‍ കൃത്യമായ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മൈക്രോ ഒബ്സര്‍വര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. പോളിംഗ് ബൂത്തിലെ വിവരങ്ങള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ തെരഞ്ഞെടുപ്പ് നിരീക്ഷര്‍ക്ക് കൈമാറും.

ബൂത്തുകള്‍ മണ്ഡലം തിരിച്ച്:

അടൂര്‍-കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ നോര്‍ത്ത് പോര്‍ഷന്‍), കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ സൗത്ത് പോര്‍ഷന്‍), ഇടത്തിട്ട വിദ്യാസാഗര്‍ വായാനശാല, ഇടത്തിട്ട ഗവ. എല്‍പിഎസ്, ഐക്കാട് എഎസ്ആര്‍വി ഗവ. യുപി സ്‌കൂള്‍ (സൗത്ത് പോര്‍ഷന്‍), ഐക്കാട് എഎസ്ആര്‍വി ഗവ. യുപി സ്‌കൂള്‍ (മെയിന്‍ ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍).

കോന്നി-കുന്നിട യുപി സ്‌കൂള്‍, കുന്നിട യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍).
ആറന്മുള-എഴിക്കാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, വല്ലന ഗവ. എസ്എന്‍ഡിപി യുപിഎസ് (ഈസ്റ്റേണ്‍ ബില്‍ഡിംഗ്).