സുധാകരന് പകരക്കാരൻ ; പുതുസാധ്യത തേടി കോണ്‍ഗ്രസ്
Tuesday, May 7, 2024 1:14 AM IST
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് പദവിയിലേക്കു കോണ്‍ഗ്രസ് പുതിയ സാധ്യതകൾ തേടുന്നു. കെ. സുധാകരൻ തൽക്കാലം പദവി ഏറ്റെടുക്കേണ്ടെന്നു നിർദേശിച്ചത് ഇതിനാലാണെന്നു കരുതുന്നു.

തെരഞ്ഞെടുപ്പു കഴിയുന്നതുവരെ എം.എം. ഹസൻ ആക്ടിംഗ് പ്രസിഡന്‍റ് ആകുമെന്നാണ് ഹസനെ നിയമിച്ചപ്പോൾ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പദവി ഏറ്റെടുക്കാൻ സുധാകരൻ തയാറായപ്പോഴാണ് തൽക്കാലം വേണ്ടെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അറിയിച്ചത്. ഇതിൽ സുധാകരൻ അതൃപ്തനാണ്.

ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും ഇനിയുള്ള തീരുമാനങ്ങൾ. സുധാകരനു പകരം മറ്റൊരാൾ എന്നാണ് ഇപ്പോഴത്തെ ചിന്ത. കെപിസിസി പ്രസിഡന്‍റായി നിയമിക്കപ്പെട്ടപ്പോൾ സുധാകരൻ ചടുലമായ നീക്കങ്ങളിലൂടെ പാർട്ടിയെ ചലിപ്പിച്ചെങ്കിലും പിന്നീട് കാര്യമായൊന്നും ചെയ്യാനായില്ല. സുധാകരന്‍റെ ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനു മുഴുവൻ സമയ പ്രവർത്തനത്തിനു തടസമാകുന്നുണ്ട്.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞടുപ്പിനെയും നേരിടാൻ ഇപ്പോഴത്തെ സംഘടനാ സംവിധാനം പര്യാപ്തമല്ലെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നേതൃയോഗത്തിൽ പ്രസംഗിച്ച ലോക്സഭാ സ്ഥാനാർഥികളിൽ പലരും നിരവധി ബൂത്തുകളിൽ പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്നു പരാതിപ്പെട്ടിരുന്നു.

ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ആരും നേതൃതലത്തിൽ ഇല്ലാത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനായി ഈ വിഭാഗത്തിൽ നിന്ന് ഒരു നേതാവിനെ നിയമിക്കണമെന്ന് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നിർദേശിച്ചിരുന്നു.

കെ. സുധാകനെ മാറ്റുന്പോൾ ഈഴവ വിഭാഗത്തിൽ നിന്നായിരിക്കണം പകരക്കാരൻ എന്ന വാദവും ഉണ്ട്. ഈഴവ സമുദായത്തിൽ നിന്നൊരാൾക്ക് പകരം രാജ്യസഭാ സീറ്റു പോലെ മറ്റൊരു പദവി നൽകി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടയാളെ നിയമിക്കണമെന്ന അഭിപ്രായവുമുണ്ട്. പുതിയ കെപിസിസി അധ്യക്ഷനായി യുവനിരയിൽ നിന്നൊരാളെ നിയമിച്ചാൽ സംഘടനയ്ക്കു വലിയ വളർച്ചയ്ക്കു സഹായിക്കുമെന്ന വാദവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.