ഭാവി തീരുമാനിക്കാൻ ജെഡി-എസിന്‍റെ നിർണായക സംസ്ഥാന സമിതിയോഗം ഇന്ന്
ഭാവി തീരുമാനിക്കാൻ ജെഡി-എസിന്‍റെ നിർണായക സംസ്ഥാന സമിതിയോഗം ഇന്ന്
Wednesday, May 8, 2024 1:58 AM IST
തിരുവനന്തപുരം: ജനതാദൾ-എസ് കേരള ഘടകത്തിന്‍റെ ഭാവി തീരുമാനിക്കാൻ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്‍റുമാരുടെയും നിർണായക യോഗം ഇന്നു തിരുവനന്തപുരത്ത് നടക്കും. എൻസിപിയിൽ ലയിക്കുന്നതും സംസ്ഥാനതലത്തിൽ പുതിയ ജനതാദൾ രൂപീകരിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ചയ്ക്കെത്തും.

ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സംസ്ഥാന സമിതി ഓഫീസിലാണു യോഗം ചേരുക. ജനതാദൾ-എസ് ദേശീയതലത്തിൽ ബിജെപിക്കൊപ്പം ചേർന്നതും കർണാടകയിൽ എച്ച്.ഡി. ദേവഗൗഡയുടെ മകൻ എച്ച്.ഡി. രേവണ്ണയും മകനും ലൈംഗികപീഡന കേസുകളിൽ പ്രതിസ്ഥാനത്ത് എത്തിയതും പാർട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കാൻ നിർണായക സംസ്ഥാന സമിതി വിളിച്ചുചേർത്തത്.

കർണാടകയിൽ ബിജെപിയുടെ സഖ്യകക്ഷിയായ നാൾ മുതൽ ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് കേരള ഘടകത്തിൽ ആവശ്യം ശക്തമായിരുന്നു. ദേശീയ സെക്രട്ടറിയായിരുന്ന ഡോ. എ. നീലലോഹിതദാസൻ നാടാർ അടക്കമുള്ളവർ പാർട്ടി വിട്ട് ആർജെഡിയിൽ ലയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ലയനത്തിനു തയാറായില്ല.

സംസ്ഥാനതലത്തിൽ പുതിയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിരുന്നെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് ഇരുവരെയും ദേശീയ നേതൃത്വം അയോഗ്യരാക്കാൻ നീക്കം നടത്തുമോയെന്ന ആശങ്കയും ശക്തമായിരുന്നു.

പ്രധാന നേതാക്കൾ ലൈംഗിക പീഡന ആരോപണത്തിൽപ്പെട്ടതോടെ പാർട്ടി വിടണമെന്ന ആവശ്യം ശക്തമായി. ഈ സമയത്ത് ദേശീയ നേതൃത്വം അയോഗ്യത അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കില്ലെന്നാണു വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.