ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ആക്സിയം-4 ദൗത്യം വീണ്ടും മാറ്റിവച്ചു.

കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവച്ചതെങ്കില്‍ ഇത്തവണ ഗുരുതരമായ സാങ്കേതിക പ്രശ്നം മൂലമാണു മാറ്റിയത്.

പേടകം വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്സിജന്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദൗത്യം മാറ്റിവച്ചത്. പരിശോധനകള്‍ തുടരുന്നുവെന്നും പുതിയ തീയതി വൈകാതെ പുറത്തുവിടുമെന്നും സ്‌പേസ് എക്‌സ് അറിയിച്ചു.


ആദ്യം മേയ് 29നായിരുന്നു ആക്സിയം പദ്ധതിയുടെ ഭാഗമായ ബഹികാശയാത്ര നിശ്ചയിച്ചിരുന്നത്. പിന്നീടത് ഈ മാസം എട്ടിലേക്കും പിന്നാലെ 10ലേക്കും 11ലേക്കും മാറ്റിവച്ചു.

നാസയുടെ മുതിര്‍ന്ന ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്‌സിയം- 4ലെ മറ്റ് അംഗങ്ങള്‍.