ഷില്ലോംഗ്: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ സോനത്തെയും നാല് കൂട്ടാളികളെയും ഷില്ലോംഗിലെ കോടതി എട്ടു ദിവസക്കേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

പത്തു ദിവസത്തെ കസ്റ്റഡിയാണു പോലീസ് ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ഗാസിപുരിൽനിന്നാണ് സോനത്തെ (24) പോലീസ് പിടികൂടിയത്. മറ്റുള്ളവർ മധ്യപ്രദേശിലെ ഇൻഡോറിൽനിന്നാണ് പിടിയിലായത്. ജൂൺ രണ്ടിനാണ് മേഘാലയയിലെ സൊഹ്റയിൽ രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.


സോനം ആണ് കൊടും കുറ്റകൃത്യം നടത്തിയതെന്ന് നൂറു ശതമാനം ഉറപ്പാണെന്നു സഹോദരൻ ഗോവിന്ദ് രഘുവംശി പറഞ്ഞു. സോനവുമായുള്ള എല്ലാ ബന്ധവും തന്‍റെ കുടുംബം അവസാനിപ്പിച്ചെന്നും രാജാ രഘുവംശിയുടെ കുടുംബത്തിനുവേണ്ടി നിയമയുദ്ധം നടത്തുമെന്നും ഗോവിന്ദ് കൂട്ടിച്ചേർത്തു. രാജായുടെ കുടുംബാംഗങ്ങളെ ഇന്നലെ ഗോവിന്ദ് സന്ദർശിച്ചു.