ന്യൂഡൽഹി: പഹൽഗാമിലെ തീവ്രവാദ ആക്രമണത്തെ അപലപിച്ചും ഇന്ത്യൻ പ്രതിരോധ സേന സിന്ദൂർ ഓപ്പറേഷനിൽ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ചും കേന്ദ്ര സർക്കാരിന്‍റെ വികലമായ വിദേശനയങ്ങളെ വിമർശിച്ചും എൻ. കെ. പ്രേമചന്ദ്രൻ എംപി.

തീവ്രവാദത്തോട് സന്ധിയില്ല എന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ പ്രതിരോധ സേന പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികളിൽ രാജ്യം അഭിമാനിക്കുന്നു. എന്നാൽ നേട്ടങ്ങളിൽ അഭിമാനിക്കുന്പോൾ വീഴ്ചകളും ചർച്ച ചെയ്യണം.


രാജ്യത്തെയും കാഷ്മീരിലേയും രഹസ്യാന്വേഷണ വിഭാഗം ഈ വിഷയത്തിൽ തികഞ്ഞ പരാജയമാണ്. മിലിട്ടറി ഇന്‍റലിജൻസിന്‍റെയും സംസ്ഥാന ഇന്‍റലിജൻസിന്‍റെയും ദയനീയ പരാജയമാണ് പഹൽഗാം ആക്രമണം മുൻകൂട്ടി കാണാൻ കഴിയാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.