ചെന്നൈ: ചെന്നൈയിൽ സോഫ്റ്റ്‌വേർ എൻജിനിയറായിരുന്ന സി. കവിന്‍ സെല്‍വ ഗണേഷിനെ (27) കാമുകിയുടെ സഹോദരൻ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പ്രതി സുജിത്തിനെതിരേ ഗുണ്ടാ ആക്ട് പ്രകാരം കൊലക്കുറ്റത്തിനു കേസെടുത്തു.

പ്രതിയുടെ മാതാപിതാക്കളും സബ് ഇൻസ്പെക്ടർമാരുമായ ശരവണൻ, കൃഷ്ണകുമാരി എന്നിവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവർക്കെതിരേ പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു.


വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന വ്യാജേന കവിനെ സുജിത് വിളിച്ചുവരുത്തി. കവിനെ വിജനമായ പ്രദേശത്തെത്തിയപ്പോൾ അരിവാളിന് ആക്രമിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് വീണ്ടും വെട്ടിവീഴ്ത്തി മരണം ഉറപ്പുവരുത്തിയശേഷമാണ് സുജിത് മടങ്ങിയതെന്ന് എഫ്ഐആറിൽ പറയുന്നു.