ന്യൂഡൽഹി: കഴിഞ്ഞ ഒക്‌ടോബറിൽ ചെന്നൈ കവരപേട്ടെയിൽ മൈസുരു-ദർഭംഗ ബാഗ്‌മതി എക്സ്പ്രസ് അപകടത്തിൽപെട്ടത് അട്ടിമറി മൂലമെന്നു സിആർഎസ് (കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി) അന്വേഷണത്തിൽ കണ്ടെത്തി. സാമൂഹ്യവിരുദ്ധർ ട്രാക്ക് ഇന്‍റ്ർലോക്ക് അഴിച്ചുമാറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ഒക്‌ടോബർ 11 നുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ട്രെയിനിന്‍റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിൻ ചരക്ക് വണ്ടിയിൽ ഇടിച്ചത് അപ്രതീക്ഷിതമായുണ്ടായ തകരാർ മൂലമല്ലെന്ന് ദക്ഷിണ മേഖല സിആർഎസ് എ.എം. ചൗധരി പറഞ്ഞു.


അസാമാന്യ മനസാന്നിധ്യം പ്രകടിപ്പിക്കുകയും എമർജൻസി ബ്രേക്ക് തക്കസമയത്ത് ഉപയോഗിച്ച് ഇടിയുടെ ആഘാതം കുറയ്ക്കുകയും ചെയ്ത ലോക്കോ പൈലറ്റിനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരത്തിന് ലോക്കോ പൈലറ്റ് ജി. സുബ്രമണിയെ നാമനിർദേശം ചെയ്തിട്ടുണ്ടെന്ന് നേരത്തേ റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു.