ന്യൂഡൽഹി: 2006ലെ നിതാരി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയതിനെതിരേ ഫയൽ ചെയ്ത അപ്പീലുകൾ സുപ്രീം കോടതി തള്ളി.

സുരേന്ദ്ര കോലിയെ വെറുതെ വിട്ട അലഹബാദ് ഹൈക്കോടതിയുടെ നീക്കത്തിൽ അസ്വാഭാവികതയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ജസ്റ്റീസുമാരായ സതീഷ് ചന്ദ്ര ശർമ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഇരകളുടെ തലയോട്ടികളും മറ്റ് വസ്തുവകകളും ഓടയിൽനിന്നും കണ്ടെടുത്ത നടപടി കോലിയുടെ മൊഴിയെടുത്തതിനു ശേഷമല്ല നടന്നിട്ടുള്ളത്. കുറ്റാരോപിതന്‍റെ മൊഴി രേഖപ്പെടുത്താതെ കണ്ടെടുത്ത വസ്തുക്കൾ, തെളിവെടുപ്പു നിയമം അനുസരിച്ച്, കോടതിയിൽ തെളിവായി പരിഗണിക്കപ്പെടില്ല.


കോലിയെ കുറ്റവിമുക്തനാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ സിബിഐ, ഉത്തർ പ്രദേശ് സർക്കാർ, ഇരയായ വ്യക്തിയുടെ പിതാവ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.