ഇംഫാൽ: സമാധാനം ലക്ഷ്യമിട്ട് മണിപ്പുരിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച തുടങ്ങിയതായി മണിപ്പുർ മുൻ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്.

സമാധാനം കാത്തുസൂക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണെന്നും ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ബിരേൻ സിംഗ് വ്യക്തമാക്കി. പാർലമെന്‍റ് അംഗം ലീഷെംബ സനാജയോബയ്ക്കൊപ്പമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.


മെയ്തെയ് തീവ്രവാദവിഭാഗമായ ആരംബായ് തെങ്കോൾ (എടി) നേതാവ് കനാൻ സിംഗിന്‍റെ അറസ്റ്റിനെത്തുടർന്ന് സംസ്ഥാനത്ത് അരങ്ങേറിയ പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രമന്ത്രിയുമായി സംസാരിച്ചു.

മണിപ്പുരിൽ ജനാധിപത്യസർക്കാർ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്ന് ബിരേൻ സിംഗ് പറഞ്ഞു.