ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനു വിധാൻ സൗധയിൽ ഒരുക്കിയ സ്വീകരണത്തിൽ സർക്കാരിന് ഒരു പങ്കുമില്ല. പരിപാടിയിലേക്ക് ഗവർണറെ ക്ഷണിക്കുക മാത്രമാണ് മുഖ്യമന്ത്രിയെന്ന നിലയിൽ ചെയ്തത്.


കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് സ്വീകരണം സംഘടിപ്പിച്ചത്. ‌ഉച്ചയ്ക്ക് 11.29 നാണു മുഖ്യമന്ത്രിയായ തന്നെ ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറിയും ആവശ്യപ്പെട്ടു. ഇതിനുശേഷം ഗവർണറുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.