ടെൽ അവീവ്: ഇറേനിയൻ തലസ്ഥാനമായ ടെഹ്റാന്‍റെ ആകാശത്ത് ഇസ്രേലി യുദ്ധവിമാനങ്ങൾക്കു സന്പൂർണ ആധിപത്യം. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും സൈനിക വക്താവ് എഫി ഡെഫ്രിനുമാണ് ഇക്കാര്യം അവകാശപ്പെട്ടത്.

റഡാറുകളും മിസൈലുകളും അടക്കം ടെഹ്റാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം നശിപ്പിച്ചുവെന്നാണ് പറയുന്നത്.ഇസ്രേലി യുദ്ധവിമാനങ്ങൾക്ക് ഇനി തടസമില്ലാതെ ടെഹ്റാനിൽ ആക്രമണം നടത്താനാകും.

ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്ന കേന്ദ്രങ്ങളും വ്യാപകമായി തകർത്തുവെന്നാണ് ഇസ്രയേൽ അറിയിച്ചത്. വെള്ളിയാഴ് പുലർച്ചമുതൽ ഇസ്രേലി യുദ്ധവിമാനങ്ങൾ നടത്തുന്ന ആക്രമണത്തിൽ 120 മിസൈൽ വിക്ഷേപിണികളാണ് നശിപ്പിച്ചത്. ഇറാന്‍റെ പക്കലുള്ള മിസൈൽ വിക്ഷേപിണികളുടെ മൂന്നിലൊന്നു വരുമിത്.


ഇസ്രയേലിന്‍റെ നിരന്തര ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാൻ മുതൽ ടെഹ്റാൻ വരെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും അറിയിപ്പിൽ പറയുന്നു.