ഇന്ത്യാ മുന്നണി അധികാരത്തിൽ വരും, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
ഇന്ത്യാ മുന്നണി അധികാരത്തിൽ വരും,  പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
Monday, April 22, 2024 5:40 AM IST
തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്‍റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കുമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോണ്‍ഗ്രസിന്‍റെ നേതാക്കളെല്ലാവരും പൗരത്വ നിയമത്തിനെതിരേ പോരാട്ടം തുടരുകയാണ്. എന്നിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെപിസിസി മാധ്യമസമിതിയുടെ മുഖാമുഖം പരന്പരയിൽ പങ്കെടുക്കവേ പി. ചിദംബരം ആവർത്തിച്ചു.

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾതന്നെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തും. കോണ്‍ഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കേ, ഇടതുപക്ഷത്തിന് വോട്ട് നൽകിയതുകൊണ്ട് എന്തു ഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം.

കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് നേടുന്ന രാഷ്‌ട്രീയ സാഹചര്യമാണുള്ളത്. ജനക്ഷേമം മുൻനിർത്തി കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രകടന പത്രികയ്ക്ക് രാജ്യമെന്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. തൊഴിൽ, ക്ഷേമം, സന്പത്ത് എന്നിവയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീ നീതി, കർഷക നീതി, തൊഴിലാളി നീതി, യുവാക്കൾക്ക് നീതി, പാർശ്വവത്കൃതർക്ക് നീതി എന്നിവ ഉറപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർ നിയമനം എടുത്തുകളയും. സ്ത്രീകൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അൻപത് ശതമാനം സംവരണമേർപ്പെടുത്തും. തൊഴിലുറപ്പ് വേതനം വർധിപ്പിക്കും. സൈനിക നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി എടുത്തുകളയുമെന്നും ചിദംബരം വ്യക്തമാക്കി.


തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. തൊഴിൽ രംഗത്തെ എല്ലാ മേഖലയും തകർക്കപ്പെട്ടു. ബിരുദധാരികളായ യുവാക്കൾ തൊഴിൽ തേടി അന്യനാടുകളിലേക്ക് പലായനം ചെയ്യുകയാണ്. 34 ലക്ഷത്തോളം ഒഴിവുകളാണ് നികത്താനുള്ളത്. ഇക്കാര്യത്തിൽ സമഗ്രമായ പദ്ധതിയാണ് കോണ്‍ഗ്രസ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് രാഷ്‌ട്രീയവും സർക്കാരിന്‍റെ നേട്ടങ്ങളും പറയാതെ ജാതിയുടെയും മതത്തിന്‍റെയും ആചാരങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ പേര് പറഞ്ഞ് മോദിയും ബിജെപിയും വീരാരാധന വളർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാർലമെന്‍റിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി പോലും നൽകാത്ത സർക്കാരാണിത്. ഇന്ത്യയിലിപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യമാണ് നിലനിൽക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇനിയും മോദി സർക്കാർ വന്നാൽ, ജനാധിപത്യ രീതിയിൽ ഒരു തെരഞ്ഞെടുപ്പ് പോലും നടക്കില്ല. ചൈനയിലും റഷ്യയിലും ഇറാനിലും ഹംഗറിയിലുമൊക്കെ നടക്കുന്ന തെരഞ്ഞെടുപ്പ് പോലെ, ജനാധിപത്യമില്ലാത്ത തെരഞ്ഞെടുപ്പായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ, കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, എഐസിസി മാധ്യമ നിരീക്ഷകരായ ഗൗതം സേത്ത്, അവനി ബൻസാൽ എന്നിവരും പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.