Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച...
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം;...
Previous
Next
Karshakan
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ നട്ടം തിരിയു കയാണ്. കിലോയ്ക്ക് 3000 രൂപയ്ക്കു മുകളില്‍ വില ലഭിച്ചിരുന്ന ഏലക്കായ്ക്ക് ഇപ്പോള്‍ 700 - 800 രൂപയാണു ശരാശരി വില ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏലക്കായ്ക്ക് റിക്കാര്‍ഡ് വില വന്ന പ്പോള്‍ വര്‍ധിച്ച ഉത്പാദന ചെലവില്‍ വീണ്ടും വര്ധനവുണ്ടായതല്ലാതെ വിലത്തര്ച്ചക്ക് അനുസരിച്ച് ഒരു രൂപ പോലും ചെലവു കുറഞ്ഞില്ല.
വിലത്തകര്‍ച്ച കര്‍ഷകന്റെ നടുവൊടിക്കുമ്പോഴും ഒരു ചെറു സഹായം പോലും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നുമില്ല. വിള സാമഗ്രികളുടെ വിലവര്‍ധനവും തൊഴിലാളി ക്ഷാമവും ഒരുവശത്ത് നില്‍ക്കുമ്പോഴാണ് മറുവശത്ത് ഉത്പന്ന വിലയില്‍ ഭീമന് തകര്‍ച്ച നേരിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഒരു കിലോ ഏലക്കായ് വിളയിച്ച് ഉണക്കി വിപണിയിലെത്തിക്കാന്‍ 1500 രൂപയെങ്കിലും മുടക്കു വരും. അതിനാണ് ഇപ്പോള്‍ 1000 രൂപ പോലും വില ലഭിക്കാത്തത്. വിലയില്ലെങ്കിലും പരിചരണം കുറഞ്ഞാല്‍ അറ്റുപോകുന്ന കൃഷി കര്‍ഷകര്‍ക്ക് വലിയ ബാധ്യതയായി മാറിത്തുടങ്ങിയിട്ടുണ്ട്. സമയാസമയങ്ങളില്‍ വളവും വെള്ളവും കീടനാശിനിയും നല്‍കിയില്ലെങ്കില്‍ ചെടി പാടെ നശിക്കും. ഒരു സ്ഥലത്ത് കൃഷി ചെയ്തു മൂന്നു വര്‍ഷം പരിപാലിച്ചാലെ വിളവു ലഭിച്ചു തുടങ്ങൂ.
ഏക്കറിനു രണ്ടു ലക്ഷം രൂപയെങ്കിലും ചെലവാകും. പരിചരണം കുറഞ്ഞാല്‍ വാഴച്ചെടി വര്‍ഗത്തില്‍ പെട്ട ഏലം നശിക്കും. വിളവിനു വില ലഭിക്കാതെ വന്നാല്‍ ഏലത്തിന്റെ ഈറ്റില്ലമായ ഹൈറേഞ്ച് കൊടിയ പ്രതിസന്ധിയിലാകുകയും ചെയ്യും. ഒരു കാലത്ത് കുരുമുളക് കൃഷി വ്യാപകമായുണ്ടായിരുന്ന ഹൈറേഞ്ചില്‍ രോഗവും വില ത്തകര്‍ച്ചയും കുരുമുളകു കൃഷി ഇല്ലാതാക്കി. ഇനി ഏലം മാത്രമാണ് ഹൈറേഞ്ചിന്റെ സാമ്പത്തിക സ്രോതസ്.
കയറ്റുമതിയിലുണ്ടായ ഇടിവും കോവിഡ് മൂലം ആഭ്യന്തര വിപണി അടഞ്ഞുപോയതും ഉത്സവങ്ങളും ആഘോഷങ്ങളും കുറഞ്ഞതും വിലയിടിവിനു കാരണമായിട്ടുണ്ട്. ഉദ്പാദന മേഖലയില്‍ ഉണ്ടായ വര്‍ധനവും ഗുണ നലവാരം കുറഞ്ഞ (പൊടി, ചൊറി കായ്കള്‍) കായ്കളുടെ ശരാശരി വര്‍ധനവും വില മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ അതിവര്‍ഷം മൂലം പരമ്പരാഗത ഏലത്തോട്ടങ്ങളിലെ മേല്‍ മണ്ണ് ഒഴുകി പോയതും കീടങ്ങളുടെ വര്‍ധനയും വളര്‍ച്ചയും ഏലക്കായുടെ ഗുണ നിലവാരം കുറച്ചു. മുമ്പ് ഒരു ലോട്ടില്‍ 15 ശതമാനം വരെ പൊടിക്കായ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 40 ശതമാനം വരെയായി. ഗുണ നിലവാരം കുറഞ്ഞവ കൂടു മ്പോള്‍ ശരാശരി വിലയില്‍ കുറവു ണ്ടാകും. ശരാശരി വിലയാണ് ഏലക്കായുടെ അടിസ്ഥാന വില.
ഏലം, കുരുമുളക് കൃഷി പരിപാല നത്തിനായി മൈലാടുംപാറ യിലെ ഏലം ഗവേഷണ കേന്ദ്രവും പാമ്പാടും പാറയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രവും ഗുണമേന്മ കുറയാനുള്ള കാരണങ്ങള്‍ കണ്ടെത്തി യിട്ടില്ല. കീടങ്ങളുടെ ആക്രമണം മൂലം ഏല ക്കായുടെ പുറത്ത് പരുക്കള്‍ (ചൊറി) ഉണ്ടാകുകയും ദൃഢതയും നിറവും മങ്ങി കായയുടെ ആകര്‍ഷണം കുറയുകയും ചെയ്യും.
ഏലം കൃഷിക്കുള്ള പ്രോത്സാഹനം സ്പൈസസ് ബോര്‍ഡ് കുറച്ചതും കര്‍ഷകര്‍ക്കു വിനയായിട്ടുണ്ട്. 52 ഇനം സുഗന്ധ വ്യഞ്ജനങ്ങളുടെ പരിപാലന ചുമത ലയുള്ള സ്പൈസ സ് ബോര്‍ഡിന് ഇപ്പോള്‍ ഏലം ഏറ്റവും ഒടുവിലത്തെ സംരക്ഷണ ഇനമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ നാണ്യ വിളകള്‍ക്കാണ് ഇപ്പോള്‍ സ്പൈസസ് ബോര്‍ഡ് മുന്തിയ പരിഗണന നല് കുന്നത്. അവിടത്തെ കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന യിലുള്ളവര്‍.
ഇതിന്റെ ഭാഗമായി മുന്നു വര്‍ഷം മുമ്പേ ഏലം മേഖലയി ലുണ്ടായിരുന്ന സ്പൈസസ് ബോര്‍ഡ് ഓഫീസുകള്‍ വ്യാപകമായി നിര്‍ത്ത ലാക്കി. ഉദ്യോഗസ്ഥരെയും ഗവേഷ കരെയും വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളിലേക്കു പറിച്ചു നടുകയും ചെയ്തു. ഇതിന്റെ ഫലമായി ഏലം മേഖലയില്‍ ഗവേഷണങ്ങള്‍ ഒന്നും നടക്കുന്നില്ല. ഏലം ഗവേഷണ കേന്ദ്ര ങ്ങളിലെ ഗവേഷണ ഫലങ്ങള്‍ ഒന്നും കര്ഷകരിലെത്തുന്നില്ലെന്നതും പരിതാപകരമാണ്.
മൈസൂര്‍ വള്‍ക്ക, നാടന്‍ എന്നീ ഇനങ്ങള്‍ മാത്രം കൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത്യുല്പാദന ശേഷിയുള്ള ചെടികളാണ് നട്ടു പരിപാലിക്കുന്നത്. ഇത് കര്‍ഷകര്‍ തന്നെ കണ്ടെത്തിയവയാണ്. മുമ്പ് ഏക്കറില്‍ 150-200 കിലോ കായ് ഉദ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ശരാശരി ഉദ്പാദനം ഇപ്പോള്‍ 600 കിലോയ്ക്കു മുകളിലാണ്. ചെറുകിട കര്‍ഷകര്‍ ഇതില്‍ കൂടുതലും ഉദ്പാദിപ്പിക്കു ന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏലക്കാ യ്ക്ക് ശരാശരി വില 3000 - 4000 രൂപ ലഭിച്ചതോടെ ഉദ്പാദന മേഖലയും ഇരട്ടിയായി.
മുന്‍ വര്‍ഷങ്ങളില്‍ 8000 ഏക്കറിലായിരുന്നു ഏലം കൃഷി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 150000 ഏക്കറായി. ഇന്ത്യയില്‍ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പുതിയ കൃഷികള്‍ ആരംഭിച്ചു. ആഫ്രിക്കയിലെ ടാന്‍ സാനിയായിലും കൃഷി വ്യാപിച്ചു. മുമ്പ് ഇന്ത്യക്കു പുറത്ത് ഗ്വാട്ടിമാല യിലായിരുന്നു കൂടുതലായി കൃഷി യുണ്ടായിരുന്നത്. ശ്രീലങ്കയിലും കൃഷി ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ഏല ത്തിനു ഭീഷണി ഉണ്ടായിരുന്നില്ല.
കൃഷി വ്യാപനം ഉണ്ടായിട്ടു ണ്ടെങ്കിലും ഇന്ത്യന്‍ ഏലത്തോളം ഗുണനിലവാരം മറ്റു രാജ്യങ്ങളിലെ ഏലത്തിനില്ലെന്നാണ് കണ്ടെത്തല്‍. ഇവിടെ ഏലക്കായ്ക്ക് വില വര്‍ധന വുണ്ടായപ്പോള് കൃഷി മേഖല വര്‍ധിച്ചതു കൂടാതെ ശരാശരി ഉത്പാദ നത്തിലും വര്‍ധനവുണ്ടായി. ഇതു കൂടാതെ കഴിഞ്ഞ വര്‍ഷം വില വര്‍ധനവു പ്രതീക്ഷിച്ച് കര്‍ഷകരും വ്യാപാരികളും കായ് സ്റ്റോക്കു ചെയ്തു. ഇതും ഇപ്പോള്‍ മാര്‍ക്കറ്റി ലിറങ്ങിയതും വില ഇടിവിനു കാരണമായിട്ടുണ്ട്.
വ്യാപാരികള്‍ കായ് വാങ്ങി ഗ്രേഡു തിരിച്ചെടുത്ത ശേഷം ഗ്രേഡു കുറഞ്ഞ കായ് വീണ്ടും ലേലത്തില്‍ വയ്ക്കുന്നതിനാല്‍ ശരാശരി വിലയില്‍ കുറവുണ്ടാകുന്നുണ്ടെന്നാണ് കര്‍ഷകരുടെ ആക്ഷേപം. യഥാര്‍ഥ കര്‍ഷകരുടെ കായ് പ്രത്യേകമായി ലേലം ചെയ്യാനുള്ള സംവിധാനമാണ് കര്‍ഷകര്‍ നാളുകളായി ആവശ്യ പ്പെടുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണി അടഞ്ഞതും കയ റ്റുമതി കുറഞ്ഞതും ഈ സീസ ണിലെ വിലയിടിവിനു കാരണ മാണ്. കര്‍ഷകരുടെ അമിത കീടനാശിനി പ്രയോഗം കയറ്റുമതിക്ക് ദോഷം വരുത്തിയിട്ടുണ്ട്. കീടനാശിനികളുടെ അമിത ഉപയോഗം മൂലം ഏലത്തിന്റെ മുഖ്യ ഉപഭോക്താക്കളായ സൗദി അറേബ്യ, ജപ്പാന് തുടങ്ങിയ രാജ്യ ങ്ങള് ഇന്ത്യന്‍ ഏലം തിരസ്കരിച്ചു. അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെ താണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ ഏലം ബഹിഷ്കരിക്കാന്‍ കാരണം.
ആറു കൂട്ടം കീടനാശിനികള്‍ക്കാണ് വിദേശ മാര്‍ക്കറ്റില്‍ ഭൃഷ്ടുള്ളത്. െ്രെടഫോസ്, പ്രഫിനോഫോസ് (ഇന്ത്യയില്‍ നിരോധിച്ചവ)എന്നിവയും ലാന്റാ സൈലോ ഹെത്തറില്, സൈബര്‍ മെറ്ററില്‍, അസറ്റാമിക് െ്രെപഡ്, സൈക്കിയോ കാര്മേറ്റ് എന്നിവ പരിശോധനയില്‍ കൂടുതല്‍ കണ്ടെത്തുന്നതാണ് ദോഷമാകുന്നത്. ഇതിന്റെ അളവു നിയന്ത്രിച്ച് കൃഷി ചെയ്യാവുന്നതേയുള്ളു.
ഇതിന് കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദേശവും പഠനവും കര്‍ഷകരില്‍ എത്തണം. ഇപ്പോള്‍ കീടനാശിനി വ്യാപാരികള്‍ പറയുന്ന രാസ വസ്തുക്കള്‍ കര്‍ഷര്‍ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യു ന്നത്. ഏലക്കായ്ക്ക് വില കൂടുമ്പോള്‍ ഉദ്പാദനം വര്‍ധിപ്പിക്കാന്‍ ഇത്തരം രാസ പദാര്‍ഥങ്ങളുടെ ഉപയോഗവും കൂട്ടും. യഥാര്‍ഥത്തില്‍ ഏലക്കായുടെ വില വര്‍ധിക്കുമ്പോള്‍ വളം കീടനാ ശിനി കമ്പനികള്‍ക്കാണ് ലാഭമുണ്ടാകുന്നത്.
കെ.എസ്. ഫ്രാന്‍സിസ്
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
Latest News
കുവൈറ്റിൽ സന്ദർശക വിസയുടെ ശമ്പളപരിധി ഉയർത്താൻ നീക്കം
"നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുത്': റെയിൽവേ മന്ത്രിക്ക് ശശി തരൂർ കത്തയച്ചു
ആവേശം അവസാന പന്തോളം; രണ്ടാം ട്വന്റി-20യിലും ഇന്ത്യക്ക് വിജയം
തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു
ഹൂഡയും സഞ്ജുവും തകർത്താടി; ഇന്ത്യക്ക് കൂറ്റൻ സ്കോർ
Latest News
കുവൈറ്റിൽ സന്ദർശക വിസയുടെ ശമ്പളപരിധി ഉയർത്താൻ നീക്കം
"നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുത്': റെയിൽവേ മന്ത്രിക്ക് ശശി തരൂർ കത്തയച്ചു
ആവേശം അവസാന പന്തോളം; രണ്ടാം ട്വന്റി-20യിലും ഇന്ത്യക്ക് വിജയം
തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു
ഹൂഡയും സഞ്ജുവും തകർത്താടി; ഇന്ത്യക്ക് കൂറ്റൻ സ്കോർ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top