Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebration

Middle East and Gulf

അഫ്‌ലാജിൽ കേളിയുടെ ഓണാഘോഷം

റിയാദ്: ലൈല - മജ്നുവിന്‍റെ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്‌ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ് ലാജ് യൂണിറ്റ് "വർണ്ണം-2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

അഫ്‌ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി അഫ്‌ലാജ് യൂണിറ്റ് പ്രസിഡന്‍റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.

കെഎംസിസി ലൈല അഫ്‌ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ, അഫ്‌ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസിന്‍റെ കൈയടി നേടി.

തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷരാവിനെ മികവുറ്റതാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

വിദവസമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്‌ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയുംരേഖപ്പെടുത്തി.

NRI

ഹാംബുർഗ് മലയാളീസിന്‍റെ തിരുവോണാഘോഷം ഗംഭീരമായി

ഹാംബുർഗ്: ഹാംബുർഗ് മലയാളീസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവോണാഘോഷം പ്രൗഢഗംഭീരമായി. 2020-ൽ വെറും 11 അംഗങ്ങളുമായി ആരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളിൽ 100-ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമായി വളർന്നത് ആഘോഷത്തിന് കൂടുതൽ മികവ് നൽകി.

നാടിന്‍റെ തനിമയും കേരളീയ സംസ്കാരവും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം. രാവിലെ 9.30ന് തോമസ് മാത്യു (ഹാംബുർഗ് ബാബു) പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ഈശ്വര പ്രാർഥനയെ തുടർന്ന് കുട്ടിയച്ചൻ, തോമസ് മാത്യു, മോളി, കമ്മിറ്റി അംഗങ്ങളായ ജിത്തു, ആതിര എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഔപചാരികമായി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

District News

അയ്യങ്കാളിയുടെ ജന്മദിനാഘോഷം

കോഴിക്കോട്: അയ്യങ്കാളിയുടെ 163-ാം ജന്മദിനാഘോഷം ഭാരതീയ ദളിത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. ഡിസിസി ഓഫീസിലെ ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി കെപിസിസി മുന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഇ.കെ. ശീതള്‍രാജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്‍റ് കെ.സി. അബു മുഖ്യാതിഥിയായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്‌മാന്‍, ഷാജിര്‍ അറഫാത്ത്, അഡ്വ. പി.വി. മോഹന്‍ലാല്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ടി. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സി.വി. അരവിന്ദാക്ഷന്‍, വി.എസ്. അഭിലാഷ്, പി.പി. സാമിക്കുട്ടി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി. സുരേഷ്, കെ. മാധവന്‍, സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത്, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജന്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രബിത ചീരോത്ത് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറി.

NRI

ന്യൂകാസ്റ്റിൽ പൊന്നോണം 30ന്

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്‍റെ ആഭിമുഖ്യത്തിൽ "പൊന്നോണം 2026' Newcastle Community Hall-ൽ ആഘോഷപൂർവം സംഘടിപ്പിക്കും.

ഓണത്തിന്‍റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ പരമ്പരാഗത ഓണസദ്യ, ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും.

കൂടാതെ കുടുംബസൗഹൃദമായ വടംവലി, മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദ മത്സരങ്ങൾ, മറ്റ് ഗെയിമുകൾ, ഡിജെ പാർട്ടി എന്നിവയും ആഘോഷത്തിന്‍റെ ഭാഗമായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ന്യൂകാസ്റ്റിലിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുകയും പരസ്പരം കാണാനും പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ഓണത്തിന്‍റെ സന്തോഷം പങ്കിടാനും മറക്കാനാവാത്ത ഓർമകൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മ അവസരമൊരുക്കും.

പരിപാടിയുടെ വിജയത്തിനായി ന്യൂകാസ്റ്റിലിലെ എല്ലാ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.

NRI

സർഗം സ്റ്റീവനേജ് പൊന്നോണം സെപ്റ്റംബർ 12ന്

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജിന്‍റെ "പൊന്നോണം 2026' സെപ്റ്റംബർ 12ന് വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.

ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്‌ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്‍റ് നിക്കോളാസ് ഗ്രൗണ്ടും സെന്‍റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്‍ററും വേദിയാവും.

ഓഗസ്റ്റ് 31നു ചെസ്, കാർഡ്, കാരംസ് മത്സരങ്ങളും സെപ്തംബർ അഞ്ചിനു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ആറിനു അത്‌ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.

സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം. വർണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും.

തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്‍റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക തിരുവോണ സംഗീത-നൃത്താവതരണം എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മേഴ്സി മാത്യു - 07946 441321, ജിമ്മി തോമസ് - 07460 952027, സിബി കക്കുഴി - 07830 005628.

Venue: Barclays Academy, Walkern Road, Stevenage, SG1 3RB.

Kerala

പൊന്നോണം വന്നേ.. പൂക്കളമിട്ട്, സദ്യയൊരുക്കി മലയാളികൾ

കോട്ടയം: സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഉത്സവദിനം വന്നെത്തി. പൂക്കളവും സദ്യയും ഓണക്കോടിയും ആഘോഷവുമായി മലയാളിക്ക് ഇന്ന് തിരുവോണം.

മാവേലി നാടുവാണീടും കാലം... എന്ന ഓർമകളോടെ സ്നേഹവും സമത്വവും പങ്കുവച്ചാണു മലയാളി മാവേലിമന്നനെ നെഞ്ചിലേറ്റുന്നത്. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി മലയാളികൾ നാടൊട്ടാകെ തിരുവോണം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വില്ലനായതു വിപണിയെ ചെറുതായി ബാധിച്ചെങ്കിലും ആഘോഷങ്ങൾക്കു മാറ്റുകുറയുന്നില്ല.

വീടുകളിൽ പുലർച്ചെമുതൽ പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും പ്രിയപ്പെട്ടവർ തിരുവോണത്തെ വരവേൽക്കുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളും നാട്ടിൻപുറങ്ങൾക്കും വീടുകൾക്കും ഒരുപോലെ ഉത്സവച്ചൂടേകും. വീടുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള്‍ നടക്കും.

ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ഉത്രാടദിനത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി ജനം തിരക്കിലായിരുന്നു. ഇടയ്ക്ക് തിമര്‍ത്ത് പെയ്ത മഴ ഉത്രാടപ്പാച്ചിലിന് തിരക്ക് കുറച്ചെങ്കിലും ജനത്തിന്‍റെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഉത്രാടനാളില്‍ വിപണി രാത്രി വൈകും വരെ സജീവമായിരുന്നു.

വസ്ത്ര, ഗൃഹോപകരണ വിപണികള്‍, പച്ചക്കറി, ഓണം വിപണന മേളകള്‍, ഓണച്ചന്തകള്‍, ചിപ്‌സ് കടകള്‍, പൂവിപണി എന്നിവിടങ്ങളിലായിരുന്നു ഏറെ തിരക്കനുഭവപ്പെട്ടത്. ഓണക്കോടിയും അവശ്യസാധനങ്ങളും വാങ്ങാനെത്തിയവരുടെ തിരക്ക് ഏറെ വൈകിയും തുടര്‍ന്നു. വഴിയോര പച്ചക്കറി കടകളിലും വില്‍പ്പന തകൃതിയായിരുന്നു. ഓണത്തപ്പന്‍റെയും മാവേലിയുടെയും വില്‍പ്പനയും നടന്നു.

ഓണസദ്യ ബുക്ക് ചെയ്യാനും തിരക്കനുഭവപ്പെട്ടു. സദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. ഇന്നും സദ്യ ലഭ്യമാകും. പായസമേളകള്‍ ദിവസങ്ങളായി സജീവമാണ്. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. നഗര പ്രദേശങ്ങളിലാണ് പാഴ്‌സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ കൂടുതല്‍. സിനിമാ തിയറ്ററുകളിലും ഓണത്തോടനുബന്ധിച്ച് വലിയ തിരക്കാണുണ്ടായത്.

 

 

 

Kerala

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

കൊച്ചി: കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായ ഓണാഘോഷം സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാകട്ടെയെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്‍റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍ എന്നിവര്‍ ആശംസാസന്ദേശത്തിൽ പറഞ്ഞു.

മത, സാമുദായിക പരിഗണനകള്‍ക്ക് ഉപരിയായ മാനവസാഹോദര്യവും ഐക്യവും സ്‌നേഹവും സമാധാനവും നന്മയും ദേശസ്‌നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണം.

കഥകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാസന്ദേശത്തില്‍ പറഞ്ഞു.

NRI

അബുദാബി ഐഎസ്‌സി ഓണാഘോഷം സെപ്റ്റംബർ 13 മുതൽ

അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി.

സെപ്റ്റംബർ 13ന് അയായിരം പേർ പങ്കെടുക്കുന്ന വിപുലമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് അരങ്ങുണരുക. നവംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ പാചക വിദഗ്ധനായ കണ്ണന്‍റെ നേതൃത്വത്തിലാണ് ഐഎസ്‌സി - എസ്എഫ്സി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുക. അംഗങ്ങൾ തന്നെയാണ് ഈ വിപുലമായ സദ്യക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകുന്നതെന്നു പ്രസിഡന്‍റ് ബിജി എം. തോമസ് അറിയിച്ചു.

സെപ്റ്റംബര്‍ 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്‍റ് മ്യൂസിക്കല്‍ നൈറ്റും നവംബര്‍ ഏഴിന് തിരുവാതിര മത്സരവും അരങ്ങേറും.

60 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

റിയാലിറ്റി ഷോകളിലൂടെ ജനപ്രീതിയാർജിച്ച ഗായകരായ സുഹൈൽ, അമൃത രാജൻ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക.

ജനറല്‍ സെക്രട്ടറി ലിംസണ്‍ കെ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ്, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി കെ.സി. അജിത്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കുഞ്ചേറിയ ജോസഫ്, എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ. മുരളീധരന്‍ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

NRI

മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 29ന്

മിഷിഗൺ: മലയാളിയുടെ മനസിൽ ഗൃഹാതുരത്വത്തിന്‍റെ പൂക്കാലം തീർക്കുന്ന ഓണം, സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശവുമായി വീണ്ടും എത്തുകയാണ്.

അന്യനാട്ടിലും മലയാളത്തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച 11ന് ഡിട്രോയിറ്റ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളിൽ വച്ച് (3238 Royal ave. Berkley, MI-48072) ഗാർഡൻ ഫ്രഷ് കഫേ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളുമായി നടത്തപ്പെടും.

മലയാളത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് സ്നേഹവും സന്തോഷവും പങ്കിടുന്നതിനുമുള്ള ഈ മനോഹര അവസരത്തിലേക്ക് മിഷിഗണിലെ എല്ലാ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നു.

പ്രവാസത്തിന്‍റെ തിരക്കുകൾക്കിടയിലും കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ മധുരസ്മരണകളുമായി, സ്നേഹത്തിന്‍റെ പൂക്കളമൊരുക്കി, ഒരുമയുടെ ഓണസദ്യയുണ്ണി, സൗഹൃദത്തിന്‍റെ നിറച്ചാർത്തണിഞ്ഞ്, നമുക്കൊരുമിച്ച് ഓണത്തെ വരവേൽക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

കൂടുതൽ വിവരങ്ങൾക്ക്: Jais Kannachanparambil- 248 250 2327, Vinod Thomas - 586 770 1294, Thomas George Chachi -215 840 5530, Biju Nochiyil- 517 414 1846.

Kerala

പൂജപ്പുര ജയിൽവളപ്പിൽ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലി; ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു  

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയാണ് ഡിജെ പാർട്ടിക്കിടെ ഉദ്യോഗസ്ഥർ തമ്മലടിച്ചത്.

ജയിൽ സബോ‍ഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷനാണ് ഓണപരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തർക്കവും കൈയാങ്കളിയും നടന്നു.

ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. പക്ഷെ ആരും പോലിസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.

Kerala

ഓണാഘോഷത്തിനിടെ കൊച്ചി കോര്‍പറേഷനില്‍ പ്രതിഷേധം

കൊച്ചി: ഓണാഘോഷത്തിനിടെ കൊച്ചി കോര്‍പറേഷനില്‍ ഇടതു കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കൗണ്‍സിലര്‍മാരെ തുല്യമായി പരിഗണിക്കുക, ബ്രഹ്മപുരത്തെ റിയല്‍ എസ്റ്റേറ്റ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ആഘോഷങ്ങള്‍ ബഹിഷ്‌കരിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് കോര്‍പ്പറേഷന്റെ ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത്. ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിന് എതിര്‍വശത്തായി ഇരുന്നു കൊണ്ടാണ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.

കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വിവേചനപരമായ പെരുമാറ്റം മേയര്‍ അവസാനിപ്പിക്കുക, ബയോമാലിന്യ ശേഖരണത്തിന്‍റെ തുക 12 രൂപയില്‍ നിന്നും 24 രൂപയാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം വൈകിട്ട് വരെ തുടരുമെന്നാണ് ഇടതു അംഗങ്ങളുടെ തീരുമാനം.

District News

ഉപാസനയില്‍ ഓണസംഗമം

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തില്‍ ദൃശ്യകലാവേദി, കാവ്യകഥാവേദി, വനിതാവേദി, യുവവേദി, സഹൃദയ സദസ്, കുടുംബവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉപാസന ഓണസംഗമം നാളെ നടക്കും. രാവിലെ 10ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.

ജ്യോതി നിവാസ് സുപ്പീരിയര്‍ ഫാ. ജോസ് തോട്ടത്തില്‍ സിഎംഐ അധ്യക്ഷത വഹിക്കും. ശ്രീ വിവേകാനന്ദ തീര്‍ഥപാദസ്വാമികള്‍ സന്ദേശം നല്‍കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് പി.എ. സലിംകുട്ടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

District News

ഓണാഘോഷം

ഏഴുമുട്ടം: തൊടുപുഴ സബ് ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തുറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ജോര്‍ജ് തുറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാ സ ഉപജില്ലാ ഓഫീസര്‍ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.

ദീപിക ജില്ലാ ബ്യൂറോ ചീഫ് ജെയ്‌സ് വാട്ടപ്പള്ളില്‍ ഓണസന്ദേശം നല്‍കി. സെക്രട്ടറി ടി.എ. ഏബ്രഹാം സ്വാഗതവും റോയ് ടി. ജോസ് ആന്‍റണി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

District News

ജില്ലാതല ബഡ്‌സ് ദിനാഘോഷം

മുരിക്കാശേരി: കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലാതല ബഡ്‌സ് ദിനാഘോഷം മുരിക്കാശേരിയില്‍ സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സാന്ദ്രമോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിലാനി സാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോളി തോമസ്, പഞ്ചായത്തംഗങ്ങളായ വില്‍സണ്‍ പുതിയാകുന്നേല്‍, വിജയകുമാര്‍ മറ്റക്കര, ബിജോ ജോസ്, മിമിക്രി താരം പ്രമോദ് പ്രിന്‍സ് , പ്രവിത കെ. പ്രഭാകരന്‍, സി.എസ്. സൂര്യമോള്‍, ജിമിയ ബോബി എന്നിവര്‍ പ്രസംഗിച്ചു. കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച കുട്ടികളെ യോഗത്തില്‍ ആദരിച്ചു.

District News

തിമൃതോം ഓണപ്പൂരവുമായി അരുവിത്തുറ സെന്റ് ജോർജ് കോളേജ്

അരുവിത്തുറ : ഓണാഘോഷങ്ങളുടെ പ്രൗഡി വിളിച്ചോതി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിമൃതോം 2026 വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.

ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഓണ സന്ദേശം വിളംബരം ചെയ്ത റാലിയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ട മേളത്തിന്റെ അകമ്പടിയിൽ വിദ്യാർത്ഥികൾ ചുവടുകൾവച്ചു .

ഓണപ്പാട്ടുകൾക്കൊപ്പം തിരുവാതിരയും റാമ്പ് വാക്കും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . വാശിയേറിയ വടംവലി മത്സരങ്ങളോടെയാണ് ഓണാഘോഷ പരിപാടികൾ സമാപിച്ചത്. നാളെ ക്യാമ്പസിൽ അധ്യാപക അനധ്യാപക ജീവനക്കാരുടെ ഓണാഘോഷം നടക്കും

NRI

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്‌ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.

മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്‍ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്‍റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്‍റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.

Kerala

വഴിയാത്രക്കാരന് ദേഹാസ്വാസ്ഥ്യം; സഹായവുമായി ഗവർണർ

തിരുവനന്തപുരം: ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിൽ വീണത്. ഷുഗർ കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് അറിയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം സ്ഥലത്ത് തുടരുകയും ഗിരീഷിന്റെ ആരോഗ്യനില അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തു.

ഗവർണറുടെ ഒപ്പമുണ്ടായിരുന്ന സ്റ്റാഫാണ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തത്. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ഗവർണറുടെ സ്റ്റാഫിൽപ്പെട്ടയാൾ തന്നെ ബന്ധപ്പെടുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഗിരീഷിന്‍റെ വീട് വെള്ളയമ്പലത്ത് ആള്തറ ദേവീക്ഷേത്രത്തിന് സമീപമാണ്. കുടുംബം ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.

ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി.

അടിയന്തര സാഹചര്യത്തിൽ യാത്ര നിർത്തിവെച്ച് വഴിയാത്രക്കാരന്‍റെ സഹായത്തിനായി ഗവർണർ നേരിട്ട് ഇടപെട്ടത് അദ്ദേഹത്തിന്‍റെ മാനുഷിക സമീപനത്തിന്‍റെ മാതൃകയായി.

District News

വിശുദ്ധ അന്തോണീസിന്‍റെ ജനനത്തിരുനാൾ ഭക്തിസാന്ദ്രം

ചെട്ടിക്കാട്: കിഴക്കിന്‍റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസി ന്‍റെ തീർഥാടന ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന്‍റെ 831-ാം ജന്മദിന തിരുനാളിന് വൻ ഭക്തജനപ്രവാഹം.

രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി നൊവേന, ആരാധന എന്നിവ നടന്നു. രാവിലെ 10.30ന് നടന്ന തിരുനാൾ ദിവ്യബലിക്ക് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. മിഥുൻ മെന്‍റസ് വചനസന്ദേശം നൽകി. വിശുദ്ധ അന്തോണീസിന്‍റെ തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയ്യുടെ അസ്ഥി, സാഭാവസ്ത്രത്തിന്‍റെ ഒരു ഭാഗം എന്നിവ സുക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർഥാ ടന കേന്ദ്രമായതിനാൽ വിശുദ്ധന്‍റെ ജന്മദിന തിരുനാളിൽ പങ്കെടുക്കുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തീർഥാടകർ എത്തി.

തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും അടിമസമർപ്പണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. ആൻസ് പല്ലിശേരി എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.

District News

കർഷക ദിനാചരണം

കൊക്കയാർ: കൃഷിഭവന്‍റെ നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുഗുണന്‍ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് വെംബ്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി രാജൻ എന്നിവർ ആദരിച്ചു.

പഞ്ചായത്തംഗങ്ങളായ ജോബി ഡോമിനിക്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, അഞ്ജു രാജേഷ്, കെ.എൽ. ദാനിയേൽ, സിജോ ഉള്ളാട്ട്, കോശി മത്തായി, പി.ടി. അമ്പിളി , സോണിയ ഹാറൂൺ, ജെസമ്മ തോമസ്, സ്റ്റാൻലി സണ്ണി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

പെരുവന്താനം: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. സിറിയക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് എൻ.എ. ജലീൽ അധ്യക്ഷത വഹിച്ചു. ടി.എ. തങ്കച്ചൻ, മൈമൂന റഹീം, ടി.എൻ. ഷറഫുദീൻ, വി.സി. ജോസഫ്, കെ.എൻ. രാമദാസ്, എൻ.എ. വഹാബ് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകൻ കുഞ്ഞുമോൻ കോട്ടയിലിനെ യോഗത്തിൽ ആദരിച്ചു.

NRI

സ്വാതന്ത്ര്യദിനാഘോഷത്തിൽ വേറിട്ട സന്ദേശവുമായി കുരുന്നുകൾ

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് പരിപാടി സംഘടിപ്പിച്ചു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്‍റെ ഐക്യവും ദേശസ്‌നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ വേഷമണിഞ്ഞ് കൊച്ചുകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാമിനോടൊപ്പം കുട്ടികൾ അണിനിരന്നു. ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, സാബു എബ്രഹാം, സിബി രാജൻ എന്നിവർ പങ്കെടുത്തു.

 

Kerala

ഓണം കെങ്കേമമാക്കാൻ 2200 കോടി കടമെടുക്കും

തിരുവനന്തപുരം: ശന്പളവും പെൻഷനും ബോണസും ഉത്സവ ബത്തയും അടക്കമുള്ള ഓണച്ചെലവുകൾക്കായി സംസ്ഥാന സർക്കാരിനു കണ്ടെത്തേണ്ടിവരുന്നത് 9,000 കോടിയോളം രൂപ. ഓണത്തിനു മുന്നോടിയായി സാമൂഹിക സുരക്ഷാപെൻഷൻ വിതരണവും ഈ ആഴ്ചയിൽ നടക്കും. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിന് 952.74 കോടിയും ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണത്തിന് 128.6 കോടി രൂപയും വേണം.

സർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് 20 മുതൽ നൽകിത്തുടങ്ങും. കെഎസ്ആർടിസിക്കും നഷ്ടത്തിലുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത വിതരണത്തിനും പണം കണ്ടെത്തേണ്ടതുണ്ട്.

അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്വാസ ധനസഹായ വിതരണം, പരന്പരാഗത മേഖലയായ കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കുള്ള ഓണം തുക വിതരണം തുടങ്ങിയവയ്ക്കുള്ള തുക കണ്ടെത്തേണ്ടതുണ്ട്. സാധാരണ ഇത്തരം മേഖലകളിലെ സഹായവിതരണവുമായി ബന്ധപ്പെട്ടാണ് സർക്കാരുകൾ വിയർക്കുക. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഉത്സവബത്തയും നൽകേണ്ടതുണ്ട്.

ഓണം വിപണയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് നേരത്തെ തന്നെ തുക അനുവദിച്ചിരുന്നു. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണവും തുടങ്ങിയിരുന്നു. പട്ടിക വർഗ വിഭാഗങ്ങൾക്ക് കഴിഞ്ഞ ഏതാനും വർഷമായി നൽകിവരുന്ന ഓണസമ്മാനം ഇത്തവണ പ്രഖ്യാപിച്ചില്ലെന്ന പരാതിയുണ്ട്. ഓണം വാരാഘോഷത്തിനും കലാപരിപാടികൾക്കുള്ള ചെലവുമുണ്ട്.

ഓണച്ചെലവുകൾക്കായി 2200 കോടി രൂപ കടമെടുക്കും. നാളെ ഇതു സംബന്ധിച്ച നടപടി മുംബൈ റിസർവ് ബാങ്കിൽ നടക്കും. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കൊപ്പം പണം കണ്ടെത്താനുള്ള നടപടികളും മുൻകൂട്ടി തുടങ്ങിയിരുന്നു. ട്രഷറിയിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കൂടുതൽ സ്ഥിരനിക്ഷേപം സ്വീകരിച്ചതും ഓണക്കാലത്തെ പണം കണ്ടെത്താനുള്ള മാർഗങ്ങളുടെ ഭാഗമായിട്ടായിരുന്നു. പോലീസിനെ ഉപയോഗിച്ച് പാർക്കിംഗിന് ഉൾപ്പെടെ വ്യാപകമായി പിഴ ഈടാക്കിയതും പണം കണ്ടെത്താനുള്ള സർക്കാർ നടപടികളുടെ ഭാഗമാണെന്ന വിമർശനവും ഉയർന്നിരുന്നു.

ഓണവിപണിയിലേക്ക് വിവിധ വിഭാഗങ്ങളിൽനിന്നുള്ള പണം ഒഴുകിയെത്തുന്പോൾ ജിഎസ്ടി ഇനത്തിൽ വലിയ തുക അടുത്ത മാസങ്ങളിലായി സർക്കാരിലേക്ക് എത്തുമെന്നാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ. എന്നാൽ, ഓണക്കാല ചെലവുകൾ നേരിടാൻ ആവശ്യമായ തുക ട്രഷറിയിൽ കരുതലുണ്ടെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്.

Kerala

ഓണാഘോഷ ദിവസം പരീക്ഷ‍യില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാര്‍ഥികൾക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.

ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്. ഓണാഘോഷത്തിനിടെ എങ്ങനെ വിദ്യാര്‍ഥികൾ പരീക്ഷയെഴുതും എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ പരീക്ഷ മാറ്റിയതോടെ വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷത്തിന്‍റെ ഭാഗമാകാം.

ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും.

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് വിദ്യാലയങ്ങള്‍ തുറക്കുക. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 10 ദിവസം അവധിയില്ല. ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.

National

2047ൽ ഇന്ത്യ വികസിത രാഷ്ട്രമാകും; വൻ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: 2047ൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ചെറിയ സ്വപ്നങ്ങളല്ല, വലിയ ലക്ഷ്യങ്ങളാണ് രാജ്യം മുന്നിൽ കാണേണ്ടതെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാൻ 140 കോടി ജനങ്ങളും ഇതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതായും ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക ശക്തിയായി വളരുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ലോകം ഇന്ന് ശക്തമായ ഇന്ത്യയെയാണ് കാണുന്നതെന്നും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും ഡിജിറ്റൽ രംഗത്തും വലിയ മുന്നേറ്റമുണ്ടായി. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, റെയിൽവേ കോച്ച് തുടങ്ങിയവയുടെ ആഭ്യന്തര നിർമാണത്തിലും വളർച്ച കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ആർക്കും ഇന്ത്യയെ തടയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇടപാടുകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് എല്ലാ അർഥത്തിലും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിയണം. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സെമികണ്ടക്ടർ നിർമാണ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ ചരിത്രപരമായ വളർച്ചയാണ് കൈവരിച്ചതെന്നും പുതിയ ഉയരങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Kerala

ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും 17ന്

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും ‘കാര്‍ഷിക രാവ്’ എന്ന പേരില്‍ കര്‍ഷകദിനമായ 17ന് ആഘോഷിക്കും. പൊടിമറ്റം സെന്‍റ് മേരീസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

ഇന്‍ഫാം കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ഡോ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അനുമോദന പ്രസംഗവും നടത്തും.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്‍റ് തോമസ് തുപ്പലഞ്ഞിയില്‍, അവാര്‍ഡ് ജേതാക്കളുടെ രക്ഷിതാവിന്‍റെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലില്‍, മഹിളാസമാജ് വൈസ് പ്രസിഡന്‍റ് ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

സംഘടനാംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂര്‍ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 225 വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ കോയിനും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കും.

NRI

ലബ്ബക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു

ടെക്സസ്: വെസ്റ്റ് ടെക്സസിലെ ലബ്ബക്കിൽ മലയാളി സമൂഹത്തിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ക്രിസ്റ്റ് ദി കിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ കേരളത്തിന്‍റെ തനിമയും സംസ്കാരവും സൗഹൃദവും നിറഞ്ഞുനിന്നു.

അങ്കണത്തിൽ മധ്യഭാഗത്ത് 2026 എന്ന് ആലേഖനം ചെയ്ത മനോഹരമായ അത്തപ്പൂക്കളം ഒരുക്കിയിരുന്നു. മുതിർന്ന അംഗങ്ങളും പുരോഹിതന്മാരും വിശിഷ്ടാതിഥികളും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

ബിജുവും ലെജോയും അവതാരകരായ സാംസ്കാരിക സന്ധ്യ ഷീബ, ജെല്ലി, അഞ്ജു എന്നിവർ ആലപിച്ച പ്രാർഥനാഗാനത്തോടെയാണ് ആരംഭിച്ചത്. ജിജി സ്വാഗതം ആശംസിച്ചു. ലബ്ബക്ക് മാർത്തോമ്മ ചർച്ച് വികാരി റവ. ഫാ. ജെയിംസ് കെ. ജോൺ ഓണസന്ദേശം നൽകി.

വിളവെടുപ്പുത്സവത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും മൂല്യസംരക്ഷണത്തിന്‍റെയും പ്രതീകമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഐക്യവും നന്ദിയും പരസ്പര സ്നേഹവും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലബ്ബക്ക് ബോയ്സ് അവതരിപ്പിച്ച കലപില ഗ്രൂപ്പ് സോംഗ്, റെജി, നവീൻ, സിബി രാജൻ, ബിജു പുത്തേട്ട് എന്നിവരുടെ സംഗീതവിരുന്ന്, ലെനോ, ഷീബ, ലിഡിയ എന്നിവർ അവതരിപ്പിച്ച ഫാമിലി പെർഫോമൻസ് എന്നിവ കാണികളുടെ മനംകവർന്നു.

 

District News

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണം

വെള്ളറട: യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരായമുട്ടം ജംഗ്ഷനില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം മണ്ഡലം പ്രസിഡന്‍റ് അനന്തന്‍ മാരായമുട്ടം പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ലഹരിമുക്ത സത്യപ്രതിജ്ഞ സംഘടിപ്പിച്ചു. പെരുങ്കടവിള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അശ്വതി ശ്രീകുമാര്‍, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് അഭിജിത്ത്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ജിത്തു മണലുവിള, രഞ്ജിത്ത്, അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ഗ്രാൻഡ് പേരന്‍റ്സ് ഡേ ദിനാഘോഷം

കൂരാച്ചുണ്ട്: മാതൃവേദി കല്ലാനോട് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഗ്രാൻഡ് പേരൻസ് ഡേ ദിനാഘോഷം സംഘടിപ്പിച്ചു. മാതൃവേദി യൂണിറ്റ് ഡയറക്ടർ ഫാ. ജയ്സൺ കാരക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്‍റ് നിമ്മി പൊതിയിട്ടേൽ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. സിസ്റ്റർ ഗ്രേസി, സിസ്റ്റർ ആനീസ്, സജിത നരിക്കുഴി എന്നിവർ പ്രസംഗിച്ചു. സീമ ചെമ്പനാനി, സാലി താമരക്കാട്ട്, ഷൈനി പെരുമ്പള്ളി, ലൂസി പള്ളിക്കാവയലിൽ, ഫിലോമിന തടത്തിൽ, മിനി പുത്തൻപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

District News

അങ്കമാലി എൽഎഫ് ആശുപത്രി നവതി ആഘോഷം

സോളാര്‍ പാനലുകളും ലൈറ്റുകളും ഉദ്ഘാടനം ചെയ്തു

അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച സോളാർ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. വൈദ്യുതിയുടെ ഉപയോഗം കൂടുന്നതനുസരിച്ച് ഉത്പാദനം നടക്കുന്നില്ലെന്നും ആയതിനാൽ നമ്മൾ പ്രകൃതിദത്തമായ ഊർജം ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത വർധിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വൈദ്യുതിയുടെ 20-30 ശതമാനം മാത്രമേ ഉത്പാദനം നടക്കുന്നുള്ളുവെന്നും ബാക്കിയുള്ള വൈദ്യുതി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ഉപയോഗിക്കുന്നതെന്നും ഈ സാഹചര്യത്തിൽ സോളാറിന്‍റെ ഉപയോഗം വളരെ അഭിനന്ദനാർഹമാണെന്നും ചടങ്ങിൽ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.

എൽഎഫ് ആശുപത്രിയിൽ 650 കിലോവാട്ടിന്‍റെ സോളാർ പാനലാണ് നിർമിച്ചിരിക്കുന്നതെന്ന് ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. വികാരി ജനറാൾ മോൺ. ആന്‍റോ ചേരാംതുരുത്തി, സനീഷ് കുമാർ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്. സഹിത, വാർഡ് കൗൺസിലർ ബിജി റെജി, ആശുപത്രി ജോയിന്‍റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപിള്ളി എന്നിവർ പ്രസംഗിച്ചു.

Leader Page

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

140 സംവത്സരങ്ങൾ പ്രകാശം പരത്തിയ ദീപികയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 81 വർഷം നീണ്ട ദീപികയുമായുള്ള ആത്മബന്ധം വലിയ ഒരു നിമിത്തമാണ്. എന്നെ സ്കൂളിൽ ചേർത്തിട്ടു മുറ്റത്തേക്കു വരുന്പോൾ ഒരു ചേട്ടൻ ഒരാവ‍ശ്യം ഉന്നയിച്ചു. 10 ദീപിക വീടുകളിൽ കൊടുക്കണം. ഒരെണ്ണം എനിക്കും തന്നു. സ്കൂൾ വിട്ടുവരുന്പോഴാണ് ഈ പത്രം കൊടുക്കുന്നത്.

ഒരു ദിവസം പോലും മുടങ്ങാതെ ഏഴു വർഷവും ഇത് തുടർന്നു. പ്രവിത്താനം സെന്‍റ് മൈക്കിൾസ് ഹൈസ്കൂളിൽ ചേർന്നു. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ കുട്ടികളുടെ ദീപികയിൽ ആദ്യലേഖനം പ്രസിദ്ധപ്പെടുത്തി. അന്നത്തെ മലയാളം അധ്യാപകൻ മഹാകവി പ്രവിത്താനം പി.എം. ദേവസ്യ സാറാണ് ലേഖനം തെറ്റുതിരുത്തി തന്നത്. പിന്നീട് വാർത്തകൾ എഴുതാനും അദ്ദേഹം പഠിപ്പിച്ചു.

അയയ്ക്കാനുള്ള കടലാസ്, കവർ, ഇൻലൻഡ്, കാർഡ് ഇവയൊക്കെ അദ്ദേഹം വാങ്ങിത്തന്നു. 81 വർഷത്തിൽ ഒരു ദിവസം പോലും ദീപിക വായന മുടങ്ങിയിട്ടില്ല. എന്നെ വളർത്തിയ ദീപികയ്ക്ക് നന്ദി. ദീപിക എന്‍റെ ചങ്കാണ്.

-അഗസ്റ്റിൻ കുറുമണ്ണ്, (കർഷക കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)

International

കിം ജോംഗ് ഉൻ മകൾക്കൊപ്പം യുദ്ധവാർഷികാഘോഷത്തിൽ; ജുഎ പിൻഗാമിയാകുമെന്ന് സൂചന

പ്യോഗ്യാംഗ്: കൊറിയൻ യുദ്ധത്തിന്‍റെ 73-ാം വാർഷികാഘോഷത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പങ്കെടുത്തത് മകൾ ജുഎയ്ക്കൊപ്പം. യുദ്ധത്തിൽ കൊല്ലപ്പെട്ട ഭടന്മാരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പൂക്കളർപ്പിച്ചു. 1950 മുതൽ 1953 വരെ നീണ്ട യുദ്ധത്തിൽ ഉത്തരകൊറിയയാണു ജയിച്ചതെന്ന വാദം കിം ആവർത്തിച്ചു.

യുദ്ധവാർഷികത്തിൽ കിമ്മിന്‍റെ മകൾ ജുഎ പങ്കെടുക്കുന്നത് ഇതാദ്യമാണ്. മകളായിരിക്കും കിമ്മിന്‍റെ പിൻഗാമിയെന്നാണ് ദക്ഷിണകൊറിയൻ ഇന്‍റലിജൻസ് ഏജൻസികളുടെ അനുമാനം.

National

ഗത്യന്തരമില്ലാതെ രാജി; ആർപ്പ് വിളിച്ച് പാറ്റകൾ

ന്യൂഡൽഹി: കേന്ദ്ര വിഭ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി പ്രഖ്യാപനം വന്നതോടെ ആർപ്പ് വിളിച്ച് സിജെപി പ്രവർത്തകർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി ജന്തർമന്തറിലെ വെയിലും മഴയും വകവെയ്ക്കാതെ സമരം ചെയ്ത വിദ്യാർഥികൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു.

രാജിപ്രഖ്യാപനം വന്നതോടെ പരസ്പരം മധുരം പങ്കുവച്ചും ജയ് വിളിച്ചുമാണ് അവർ വിജയം ആഘോഷിച്ചത്. പരാജയം അറിയാത്ത സമരവീര്യത്തിന്‍റെ വിജയമായാണിത്, രാജ്യത്തിന്‍റെ ഭാവി തലമുറയ്ക്കായുള്ള പോരാട്ടത്തിൽ ഭരണകൂടത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് തെളിയിക്കുന്ന ചരിത്രപരമായ നിമിഷമാണിതെന്നും സമര നേതാക്കൾ പറഞ്ഞു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ ധർമ്മേന്ദ്ര പ്രധാൻ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നതായിരുന്നു സമരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. സർക്കാരുമായി നടത്തിയ പലവട്ട ചർച്ചകളിലും മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് സമരക്കാർ കടുപ്പിച്ച് നിന്നിരുന്നു.

ഒടുവിൽ പ്രതിരോധത്തിലായ കേന്ദ്രസർക്കാർ പ്രധാന്‍റെ രാജി അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. മന്ത്രിയുടെ രാജിക്ക് പുറമെ സമരക്കാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ. എങ്കിലും തങ്ങളുടെ ഐതിഹാസിക സമരത്തിന് ലഭിച്ച ഈ ആദ്യ വിജയത്തിന്‍റെ ആഹ്ളാദത്തിലാണ് രാജ്യത്തെ വിദ്യാർഥി സമൂഹം.

Sports

അര്‍ജന്‍റീനയുടെ വിവാദ ആഘോഷം; ഫിഫ അന്വേഷണം ആരംഭിച്ചു

അറ്റ്ലാന്‍റ: ഫിഫ ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അര്‍ജന്‍റീന താരങ്ങള്‍ നടത്തിയ വിവാദ ആഘോഷം വലിയ ചര്‍ച്ചയാകുന്നു. അമേരിക്കയിലെ അറ്റ്ലാന്‍റയിൽ വച്ച് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന് ശേഷം അര്‍ജന്‍റീന താരങ്ങള്‍ 'ഫോക്ക്ലാന്‍റ് ദ്വീപുകള്‍ അര്‍ജന്‍റീനയുടേതാണ്' എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയില്‍ അര്‍ജന്‍റീന താരങ്ങള്‍ പാട്ടുപാടിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. വിവാദ ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫോക്ക്ലാന്‍റ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനും അര്‍ജന്‍റീനയും തമ്മില്‍ വലിയൊരു യുദ്ധം നടന്നിരുന്നു.

അര്‍ജന്‍റീന താരങ്ങളുടെ നടപടി അങ്ങേയറ്റം അപലപനീയവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന്' ഫോക്ക്ലാന്റ് ദ്വീപ് സര്‍ക്കാര്‍ പ്രതികരിച്ചു. മാച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചു.

അതേസമയം, വിവാദ ബാനര്‍ ഉയര്‍ത്തിയ താരങ്ങളെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സ് തലവന്‍ ആന്‍ഡ്രൂ ജിയൂലിയാനി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്... 'അമേരിക്കയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താനുള്ള അവസരവും അവകാശവും അവര്‍ക്കുണ്ട്. ഞങ്ങള്‍ ഇവിടെ അമേരിക്കയില്‍ ഒന്നാം ഭേദഗതി അവകാശങ്ങളെ വിശ്വസിക്കുന്നു.' ജിയൂലിയാനി വ്യക്തമാക്കി.

‌തങ്ങളുടെ ഭാഗം ശക്തമായി വ്യക്തമാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു.. 'ലോകകപ്പ് ഒരുപക്ഷേ നമ്മുടേതായിരിക്കില്ല, എന്നാല്‍ ഫോക്ക്ലാന്‍റ് ദ്വീപുകള്‍ തീര്‍ച്ചയായും നമ്മുടേതാണ്.' 1982ല്‍ ഫോക്ക്ലാന്‍റ് ദ്വീപിനെച്ചൊല്ലി 10 ആഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ അര്‍ജന്‍റ‌ീന അധിനിവേശം നടത്തിയിരുന്നെങ്കിലും, ഒടുവില്‍ കീഴടങ്ങുകയും ദ്വീപിന്റെ നിയന്ത്രണം ബ്രിട്ടന് തിരികെ നല്‍കുകയും ചെയ്തിരുന്നു.

Kerala

ആഘോഷമായി ബ്രില്യന്‍റ് എൻജിനിയറിംഗ് വിക്ടറി ഡേ

പാലാ: ദേശീയ-സംസ്ഥാനതല എൻജിനിയറിംഗ് പ്രവേശനപരീക്ഷകളായ ജെഇഇ മെയിൻ, അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ റോഷൻ രാജു, നിരഞ്ജൻ ജെ. പിള്ള, മീര കൃഷ്ണ, ഗൗരി ശങ്കർ എന്നിവരെയും, മികച്ച വിജയം കരസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാർഥികളെയും ബ്രില്യന്‍റ് എൻജിനിയറിംഗ് വിക്ടറി ഡേ ‘ടെക് കോണ്‍ക്വയർ 2026’ൽ അനുമോദിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ജോസ് കെ. മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, മാണി സി. കാപ്പൻ എംഎൽഎ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, ജില്ലാ പോലീസ് മേധാവി സാബു മാത്യു, പാലാ ഡിവൈഎസ്പി കെ. സദൻ, പാലാ മുനിസിപ്പൽ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തിരുവല്ല ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി, കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട്, ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തുങ്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ്, വൈസ് പ്രസിഡന്‍റ് രാജൻ മുണ്ടമറ്റം, ളാലം ബ്ലോക്ക് മെംബർ മാത്തുക്കുട്ടി ചേന്നാട്ട്, ഈരാറ്റുപേട്ട എസ്ഐ ബിനോയി, രഞ്ജിത്ത് മീനാഭവൻ, പ്രഫ. റോയി തോമസ്, റ്റോബിൻ കെ. അലക്സ്, ടോമി ചെറിയാൻ, ജോസ് പാറേക്കാട്, എബി ജോസ്, ജിമ്മി ജോസഫ്, ജോബി, തങ്കച്ചൻ മണ്ണൂശേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കുകയും ചെയ്തു.

ജെഇഇ അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റോഷൻ രാജുവിന് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും കീം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ധ്യാൻ തേജ് മണപ്പാട്ടിക്ക് അഞ്ച് ലക്ഷം രൂപയും ഗോൾഡ്മെഡലും ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാന ഒന്നാം റാങ്ക് ജേതാവായ നിരഞ്ജൻ ജെ. പിള്ളയ്ക്കും കീം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കെ.ആർ. വിസ്മയയ്ക്കും നാലു ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനിച്ചു.

കീം പരീക്ഷയിൽ നാലു മുതൽ പത്തുവരെ സ്ഥാനം കരസ്ഥമാക്കിയ രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആൽഫ്രഡ് ജെൻസണ്‍, തലാൽ ഷിഹാബുദിൻ, കൃഷ്ണ ജെ. മേനോൻ, എസ്. ജോഷ്വ, ഋത്വിൻ രാജ് എന്നിവർക്ക് ഒന്നു മുതൽ മൂന്നു ലക്ഷം രൂപയുടെവരെ സ്കോളർഷിപ്പും ഗോൾഡ്മെഡലുകളുമാണ് സമ്മാനിച്ചത്. കുസാറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനവ് അരുണിനും ബി ആർക്ക്-ബി പ്ലാനിംഗ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ മീരാകൃഷ്ണ, ഗൗരിശങ്കർ എന്നിവർക്കും ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനമായി നൽകി.

District News

വെയിലൂർ ഗവ. ഹൈസ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു

മുരുക്കുംപുഴ : വെയിലൂർ ഗവ. ഹൈസ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി . പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ഷീന. എ അധ്യക്ഷത വഹിച്ചു .

ബഷീർ ദിനാചരണം ഉദ്ഘാടനം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു . അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കീർത്തി സൈജു മുഖ്യപ്രഭാഷണം നടത്തി . പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതകുമാരി , അഴൂർ ഗ്രാമപഞ്ചായത്ത് അംഗം രതീഷ് ചിലമ്പിൽ , പിടിഎ വൈസ് പ്രസിഡൻറ്നാജിഹ , മദർ പിറ്റിഎ പ്രസിഡണ്ട് നാസില , സീനിയർ അസിസ്റ്റൻറ് ജെ. എം. റഹിം , സ്റ്റാഫ് സെക്രട്ടറി സി. എസ് . ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു .

District News

സെന്‍റ് അലോഷ്യസിൽ മെറിറ്റ് ഡേ  ആഘോഷം

അതിരമ്പുഴ: സെന്‍റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷവും പാഠ്യേതര ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി.

വിവിധ പാഠ്യേതര ക്ലബ്ബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജിം അലക്സ് നിർവഹിച്ചു. പ്രിൻസിപ്പൽ ബിനു ജോൺ സ്കോളർഷിപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഹെഡ്മിസ്ട്രസ് റോഷ്നി ജേക്കബ്, പഞ്ചായത്തംഗം ആൻസ് വർഗീസ്, പിടിഎ പ്രസിഡന്‍റ് റോയി സേവ്യർ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളുടെ പ്രതിനിധികളായി മുംതാസ് ബീഗം, നവനീത് ബിജോ എന്നിവർ മറുപടി പറഞ്ഞു.

District News

യുവജനദിന ആഘോഷവും ഒപ്പ് സമാഹരണവും

ചെറുകര: കെസിവൈഎല്‍ ചെറുകര യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ യുവജനദിന ആഘോഷവും തൂഫാൻ പദ്ധതി ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒപ്പ് സമാഹരണവും റോഡ് ശുചീകരണവും സംഘടിപ്പിച്ചു.

ഇലാന്‍-2026 എന്ന പേരില്‍ ചെറുകര സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടന്ന പരിപാടി  മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ ചെറുകര യൂണിറ്റ് പ്രസിഡന്‍റ് ബിബിന്‍ ബേബി ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു.

പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, കരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സ് കുര്യത്ത് എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ നേതൃത്വം നല്‍കി.യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ റോഡ്, സൈന്‍ ബോര്‍ഡ് ക്ലീനിംഗും തൂഫാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒപ്പ് സമാഹരണവും നടത്തി.

District News

സീറോമലബാർ സഭാ ദിനാഘോഷം ചെമ്മലമറ്റത്ത്

ചെമ്മലമറ്റം: എകെസിസി പാലാ രൂപത നേതൃത്വം നൽകുന്ന സീറോമലബാർ സഭാ ദിനാഘോഷം ജൂലൈ മൂന്നിന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടക്കും.

സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിൽനിന്നു നിരവധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്യും.

രൂപതാ പ്രസിഡന്‍റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിക്കും രൂപതാ ഡയറ്ക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, രൂപതാ മേഖലാ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. സീറോമലബാർ സഭാ ദിനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് ചെമ്മലമറ്റത്ത് നടക്കുന്നത്.

NRI

അമേരിക്കൻ സ്വാതന്ത്ര്യദിനം: ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ

ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും അമേരിക്കൻ സർക്കാരിനു വേണ്ടി ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇവിടെയുള്ള ഓരോ വ്യക്തിയോടും ഇന്ത്യയെമ്പാടുമുള്ളവരോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണ്.

നമ്മുടെ എംബസി പ്രവർത്തനസജ്ജമാണ്. നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അംബാസഡർ ഗോർ പറഞ്ഞു.

 

NRI

സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്‍റ് തോമസ് ദിനാചരണവും ഞായറാഴ്ച വൈകുന്നേരം നാലിന് എൽമോണ്ടിലുള്ള സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

2026-27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്‌ഠാതിഥി ബിഷപ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.

വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷയ്ക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്. 

റവ.ഫാ. ജോൺ തോമസ് (പ്രസിഡന്‍റ്), റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്‍റ്), ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്‍റ് & പ്രോഗ്രാം കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

National

ആഘോഷത്തിനിടെ വെടിവയ്പ്; പത്തുവയസുകാരൻ കൊല്ലപ്പെട്ടു

ജെഹാനാബാദ്: ബിഹാറിൽ വിവാഹാഘോഷത്തിനിടെ നടന്ന വെടിവയ്പിൽ പത്തുവയസുകാരൻ കൊല്ലപ്പെട്ടു. ജെഹാനാബാദിലെ സുജാത്പുരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

നൃത്തപരിപാടിക്കിടെ വരന്‍റെ സഹോദരൻ തോക്ക് കീഴ്പ്പോട്ട് പിടിച്ച് വെടിയുണ്ട ലോഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

വെടിയുണ്ട വേദിക്കു താഴെ നിന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

District News

യോഗ ദിനാചരണം : അങ്കമാലി സെന്‍റ് ആൻസ് കോളജിൽ

അങ്കമാലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി അങ്കമാലി സെന്‍റ് ആൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റ് 151ന്‍റെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. ഷാജി ജോൺ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറും അസിസ്റ്റന്‍റ് പ്രഫസറുമായ അരവിന്ദാക്ഷൻ കുഞ്ഞി, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അനുഷ് പി. ദേവ് എന്നിവർ പ്രസംഗിച്ചു.

യോഗ പരിശീലകയായ അസിസ്റ്റന്‍റ് പ്രഫ. ഇ.ജെ. ജയ്മി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ഈ വർഷത്തെ യോഗ ദിന സന്ദേശം അടിസ്ഥാനമാക്കി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി യോഗാസനങ്ങളുടെ പ്രായോഗിക പരിശീലനവും നടത്തി.

ഫിസാറ്റിൽ

അങ്കമാലി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നിർദേശപ്രകാരം അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഫിസാറ്റ് ) 12ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആരോഗ്യകരമായ വാർധക്യത്തിന് യോഗ എന്നതായിരുന്നു ഈ വർഷത്തെ യോഗ ദിന സന്ദേശം. ഇതിന്‍റെ ഭാഗമായി യോഗ ബോധവത്കരണ ക്ലാസും പ്രായോഗിക പരിശീലനവും നടന്നു. ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് എച്ച്ആർ മാനേജർ ബാബു റാവു, കോർപറേറ്റ് ട്രെയിനിംഗ് കൺസൾട്ടന്‍റ് നവീൻ നായക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

റിട്ട. സബ് ഇൻസ്പെക്ടറും യോഗ പരിശീലകനുമായ ഹരികുമാർ പ്രായോഗിക യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ഫിസാറ്റ് യോഗ കോ ഓർഡിനേറ്ററും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം പ്രഫസറുമായ കെ. ദീപ പരിപാടികൾക്ക് നേതൃത്വം നൽകി .

NRI

അപ്പര്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു

ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്‌കൃതി ഫെറൈന്‍ അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻ‌റോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്‍റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.

അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര്‍ യോഗയ്ക്കായി അണിനിരന്നു.

ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്‍കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.

 

District News

യോഗ ദിനാചരണം

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളജിലെ നാഷണൽ സർവീസ് സ്കീം, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻസിസി, സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എം. ബേബി ഉദ്ഘാടനം നിർവഹിച്ചു.


കല്ലൂർക്കാട്: സെന്‍റ് അഗസ്‌റ്റിൻസ് ഹയർ സെക്കൻഡറിസ്കൂളിൽ യോഗദിനാചരണം നടത്തി. എൻഎസ്എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൻ നടത്തിയ ദിനാചരണം പ്രിൻസിപ്പൽ സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീജ പി. ജോൺ അധ്യാപികമാരായ റെനി ജോർജ്, ഡിംപിൾ ടി. ബൈജു എന്നിവർ നേതൃത്വം നൽകി.

ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. ഡോ. ഹിമ ആലിയാസ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഡോ. ഷീതൽ അൻജോയുടെ നേതൃത്വത്തിൽ യോഗ പരിശീലന സെഷൻ നടന്നു. ചടങ്ങിൽ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്‍റണി, കോളജിലെ മാനേജ്മെന്‍റ് വിഭാഗം മേധാവി ഡോ. മനു വർമ്മ, എൻസിസി സിടിഒ റോൺ ജോയ്, വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

മൂവാറ്റുപുഴ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി മൂവാറ്റുപുഴ നിര്‍മല കോളജിലെ (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശാന്തിഹ് എന്ന പേരില്‍ യോഗ, ധ്യാന സെഷന്‍ സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 23 പേര്‍ പങ്കെടുത്തു. പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസര്‍ച്ച് സെന്‍റര്‍ പ്രസിഡന്‍റും ആയുര്‍വേദ ഡോക്ടറുമായ ആര്‍. രാജീവ്കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പിറവം: യോഗ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ ആരോഗ്യ ബോധവത്കരണവും യോഗ പരിശീലനവും നടത്തി. സ്കൂൾ മാനേജ്മെന്‍റ് ബോർഡ് പ്രസിഡന്‍റ് പി. ശ്രീറാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡന്‍റ് പി. കെ. രതീഷ് അധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ വേണി പ്രേം ക്ലാസുകൾ നയിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, സ്റ്റാഫ് സെക്രട്ടറി ഹരീഷ് ആർ. നമ്പൂതിരിപ്പാട്, അധ്യാപകരായ എം.എൻ. പ്രസീദ, ഷൈജി കെ. ജേക്കബ്, നയന ഏലിയാസ്, എന്നിവർ പ്രസംഗിച്ചു.

District News

വായന ദിനാചരണം

കടുത്തുരുത്തി: സെന്‍റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന ദിനാഘോഷവും പി.എൻ. പണിക്കര്‍ അനുസ്മരണവും നടത്തി. വായനദിന സ്പെഷല്‍ അസംബ്ലിയുടെ ഭാഗമായി വിവിധ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്തി. വായന വാരാചരണത്തിന്‍റെ ഭാഗമായി വിവിധ മത്സരങ്ങളും പുസ്തക പ്രകാശനം.

ഞീഴൂര്‍: സെന്‍റ് ജോസഫ് എല്‍പി സ്‌കൂളില്‍ വായനദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ സനല്‍ കെ. തോമസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റ്റീന മാത്യു, ദേവിക പി. അജികുമാർ, പി.എസ്. ചിന്നു, ആശ തോമസ് എന്നിവര്‍ സന്ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ അക്ഷരമരം, അക്ഷരദീപം എന്നീ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികള്‍ തയാറാക്കിയ അക്ഷരമരവും തെളിച്ച അക്ഷരദീപവും ശ്രദ്ധേയമായി.

 കടുത്തുരുത്തി: മുളക്കുളം ജയഭാരത് വായനശാലയുടെയും പെരുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്‍റെയും സംയുക്ത നേതൃത്വത്തില്‍ വായനപക്ഷാചരണവും പി.എൻ. പണിക്കര്‍ അനുസ്മരണവും നടത്തി. വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി ടി.എ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി അധ്യക്ഷയായി.


പഞ്ചായത്തംഗം കെ.ജി. ശശികല, ജയഭാരത് വായനശാല പ്രസിഡന്‍റ് ഇ.കെ. സതീശന്‍, കെ.ഡി. അജിത് കുമാര്‍, പി.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് മുളക്കുളം വായനശാലയ്ക്ക് നല്‍കിയ പുസ്തകങ്ങള്‍ ഗ്രന്ഥശാല ഭാരവാഹികള്‍ ഏറ്റുവാങ്ങി.

 

District News

ലോകയോഗാദിനാചരണം

കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് ലോകയോഗാദിനം വടവള്ളിയിലെ അനുഗ്രഹ ഗാർഡൻസിൽ ആചരിച്ചു. കോയമ്പത്തൂർ ഭാരവാഹികളും അംഗങ്ങളും ചേർന്ന് യോഗ ആചാര്യന്മാരായ അക്ഷയ അന്തർജനം, ഡോ. ഗോകുൽ വർമ എന്നിവരെ ആദരിച്ചു.

വനിതാ വിഭാഗം പ്രസിഡന്‍റ് ഡോ. ജയന്തി പ്രദീപ് അക്ഷയ അന്തർജനത്തിന് പൊന്നാട അണിയിച്ചും സുമ പത്മകുമാർ ഫലകം നൽകിയും ആദരിച്ചു. ഡബ്ല്യുഎംസി കോയമ്പത്തൂർ പ്രോവിൻസ് ചെയർമാൻ കെ. പ്രദീപ് നമ്പ്യാർ ഡോ.ഗോകുൽ വർമ്മയെ പൊന്നാട അണിയിച്ചും പ്രസിഡന്‍റ് രാജൻ ആറുമുഖം ഫലകം നൽകിയും ആദരിച്ചു. ഡബ്ലിയുഎംസി ജനറൽ സെക്രട്ടറി വിജയൻ ചെറുവശേരി നന്ദി പറഞ്ഞു.

District News

യോഗാ ദിനാചരണവും അനുമോദനവും സംഘടിപ്പിച്ചു

ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെയും യോഗാ പഠന കേന്ദ്രത്തിന്‍റെയും നേതൃത്വത്തിൽ ലോക യോഗാ ദിനാചരണവും അനുമോദനവും നടത്തി. വായനശാലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്‍റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ പനയ്ക്കൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. ചെറുപുഴ യോഗാ പഠനകേന്ദ്രം ഡയറക്ടർ കെ. ദാമോദരൻ യോഗാദിന സന്ദേശം നൽകി. എം. ബാലകൃഷ്ണൻ, ഒ.ജെ. വിൻസെന്‍റ്, പി. പദ്മനാഭൻ, ജെ. സെബാസ്റ്റൻ, മാത്യു മുകുളേൽ, മധു പ്രാപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.

 

District News

യോഗദിനാചരണം

കിടങ്ങൂര്‍: ഐക്യരാഷ്‌ട്ര സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്‌സിംഗിലെ എന്‍എസ്എസ് യൂണിറ്റ് എക്യുഎസിയുടെയും എസ്എസ്ജിപിയുടെയും സഹകരണത്തോടെ യോഗാ പരിപാടി സംഘടിപ്പിച്ചു.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ക്ലാരിസ് സെബാസ്റ്റ്യന്‍, സോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സൂര്യനമസ്‌കാരം, വിവിധ യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവയുടെ പ്രദര്‍ശനവും പരിശീലനവും നടന്നു. ഉഴവൂർ: ജയ്‌ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി പ്രസിഡന്‍റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി വൈസ് പ്രസിഡന്‍റ് സൈമൺ പരപ്പനാട്ട് അധ്യക്ഷത വഹിച്ചു. പി. സ്റ്റീഫൻ ക്ലാസ് നയിച്ചു.ലൈബ്രറി സെക്രട്ടറി കെ.സി. ജോണി, പഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ കുന്നുംപുറത്ത്, റോസ്‌മി വിനോദ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ സണ്ണി വെട്ടുകല്ലേൽ, പ്രീത കരുണാകരൻ, കുഞ്ഞുമോൾ അജി എന്നിവർ പ്രസംഗിച്ചു.

Kerala

ഗണേഷ്‌ കുമാറിന്‍റെ പുറത്താകൽ; എൻഎസ്എസ് യൂണിയനിൽ ലഡു വിതരണം ചെയ്ത് ആഘോഷം

പുനലൂർ: മുൻമന്ത്രി കെ.ബി. ഗണേഷ്‌ കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണംചെയ്ത് താത്കാലിക ഭരണസമിതി അംഗങ്ങളുടെ ആഘോഷം.ശനിയാഴ്ച ഉച്ചയ്ക്കാണ് ലഡു വിതരണംചെയ്ത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തിയത്.

നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ പേരിലാണ് ഗണേഷ്‌കുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും ഇതേ കാരണത്താലാണ് നേരത്തേ യൂണിയൻ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള പറഞ്ഞു. തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയോട് ഗണേഷ് പരാജയപ്പെട്ടപ്പോഴും യൂണിയൻ ഭരണസമിതി അംഗങ്ങൾ ലഡു വിതരണംചെയ്ത് ആഘോഷിച്ചിരുന്നു. ഗണേഷ്‌കുമാറിന്‍റെ പരാജയം താലൂക്കിലെ നായന്മാരുടെ വിജയമാണെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ പ്രതികരണം.

Business

വെസ്പയ്ക്ക് 80 വയസ്; ആഘോഷം റോമില്‍

കൊച്ചി: സ്‌കൂട്ടർ പ്രേമികളുടെ ഇഷ്‌ടവാഹനമായ വെസ്പയ്ക്ക് 80 വയസ്. 80-ാം വാർഷികാഘോഷം (വെസ്പ റോമ 2026) 25 മുതല്‍ 28 വരെ റോമില്‍ നടക്കും.

ആഘോഷത്തിൽ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വെസ്പ ഉടമകള്‍ സ്‌കൂട്ടറുമായി റോമിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 60 രാജ്യങ്ങളില്‍നിന്നുള്ളവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ വിപണിയിലെത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായാണ് ക്ലബ് അംഗങ്ങള്‍ റോമിലെത്തുന്നത്. പാട്ടും മത്സരങ്ങളും പ്രദര്‍ശനങ്ങളും നാലു ദിവസത്തെ ആഘോഷത്തില്‍ ഉണ്ടാകും.

എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം രണ്ടു കോടി സ്‌കൂട്ടറുകള്‍ ഉണ്ടെന്ന് വെസ്പ അധികൃതർ പറഞ്ഞു.

Sports

ഗൺഫയർ ആഘോഷം; മുഹമ്മദ് മൊഹെബിയു‌ടെ ആഘോഷം വിവാദത്തിൽ

ലൊസാഞ്ചലസ്: ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഗോൾ നേടിയതിന് പിന്നാലെ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹൈബി നടത്തിയ ആഘോഷപ്രകടനം വിവാദത്തിൽ. മത്സരത്തിന്‍റെ 64-ാം മിനിറ്റിൽ ഇറാനായി രണ്ടാം ഗോൾ നേടിയ ശേഷമായിരുന്നു താരത്തിന്‍റെ അച്ചടക്കമില്ലാത്ത പെരുമാറ്റം.

ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെ കൈകൾ കൊണ്ട് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ താരം ആംഗ്യം കാണിക്കുകയായിരുന്നു. കായികരംഗത്തെ ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള മൊഹെബിയുടെ ഈ ഗൺഫയർ പ്രകടനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

എന്നാൽ വിവാദ ആഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

District News

എകെഎം പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ദിനാഘോഷം

ചങ്ങനാശേരി: മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്‌കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എമിലി തെക്കേതെരുവില്‍ എസ്എബിഎസ് അധ്യക്ഷത വഹിച്ചു.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിന്‍സി വാഴക്കാട് എസ്എബിഎസ്, പിടിഎ പ്രസിഡന്‍റ് സാജന്‍ ജോയി, അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ ജൂലി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ സോളി മാത്യൂ, സ്റ്റാഫ് സെക്രട്ടറി മഞ്ജു ജോസഫ്, പ്രീതി എസ് മേനോന്‍, അഗസ്റ്റിന്‍ ജോബി, ജൂവല്‍ ദനേശ് എന്നിവര്‍ പ്രസംഗിച്ചു.

NRI

എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്

കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) 27-ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്‍റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

 

NRI

ഡാളസിൽ ഫാദേർസ് ഡേ സെലിബ്രേഷൻ സംഘടിപ്പിക്കുന്നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്‌ അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) ന‌ടക്കും.

ലോക പ്രശസ്ത കാൻസർ വിദഗ്ധനായ ഡോക്‌ടറും മികച്ച പ്രഭാഷകനുമായ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്‍റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും.

ഈ പരിപാടിയിൽ സംരംഭകനും കമ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും. കൂടാതെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്‌സ് ഡേ ആഘോഷത്തിൽ വിശിഷ്‌ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്‍റ് ഷിജു എബ്രഹാം അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച "ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്‍റ്' എന്ന പുസ്തകത്തിന്‍റെ ഔദ്യോഗിക പ്രകാശന കർമം നടത്തുന്നതുമായിരിക്കും.

പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

DCL (Deepika Children’s League)

ലോക പരിസ്ഥിതി ദിനഘോഷം

പായിപ്പാട്: പായിപ്പാട് ഗവൺമെന്‍റ് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനഘോഷം നടത്തി. പായിപ്പാട് കൃഷി ഓഫീസർ ആൽബി ജോൺ ഹെഡ്മാസ്റ്റർ മനോജ് പി.ജിക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.

പിറ്റിഎ പ്രസിഡന്‍റ് ധന്യ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഡിസിഎൽ ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം മുഖ്യസന്ദേശം നൽകി.

സ്റ്റാഫ് സെക്രട്ടറി ശ്രീരാഗ് ആർ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൃഷി അസിസ്റ്റന്‍റ് ശ്രീദേവി പി. എസ്., ആർ.വി. കൺവീനർ ജൂലി ജോൺ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ മനോജ് പി.ജി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

District News

വിജയദിനാഘോഷം

ഭരണങ്ങാനം: സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‍റെ വിജയദിനാഘോഷം മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് സുധാ ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ പി.ഐ. ബെന്നിച്ചന്‍, കെ.ടി. തോമസ് കിഴക്കേക്കര, ഫാ. ഡോ. ജോണ്‍ കണ്ണന്താനം, കെ.എം. ജോമോന്‍, പിടിഎ പ്രസിഡന്‍റ് ജോബി ജോസ്, എംപിടിഎ പ്രസിഡന്‍റ് ലിന്‍സി ജോസഫ്, ലിന്‍ മേരി അല്‍ഫോന്‍സ സ്റ്റീഫന്‍, പീറ്റര്‍ ജോസഫ് ജോബി എന്നിവര്‍ പ്രസംഗിച്ചു.

റാങ്ക് ജേതാക്കളായ പൂര്‍വ വിദ്യാര്‍ഥികള്‍ ലീനു കെ. ജോസ് (ബിഎ ഇംഗ്ലീഷ് ഒന്നാം റാങ്ക്), ടിയ ബാസ്റ്റ്യന്‍ (ബികോം ഒന്നാം റാങ്ക്), അലന്‍ ടോമി (ബിഎസ്‌സി മാത്‌സ് രണ്ടാം റാങ്ക്), അഖില്‍ ടോമി (ബിഎസ്‌സി മാത്‌സ് മൂന്നാം റാങ്ക്) എന്നിവരെ അനുമോദിച്ചു.

രാമപുരം: സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന്‍റെ വിജയദിനാഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാരിഷ് ഹാളില്‍ നടക്കും. രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്മിത സാബു കദളിയില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്‍റ് ജീസ് അഗസ്റ്റിന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ സാബു തോമസ്, മുന്‍ അധ്യാപിക ജിജിമോള്‍ ജയിംസ്, പഞ്ചായത്തംഗം മിനി ടി. ജോണ്‍, എബി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.

പാലാ: സെന്‍റ് മേരീസ് സ്കൂൾ വിജയദിനാഘോഷം ഇന്നു രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മാണി സി. കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ്ബിന്‍ പുത്തന്‍പുര എഫ്സിസി അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം മുഖ്യപ്രഭാഷണം നടത്തും. എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിക്കും.

NRI

മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു. കെബിഎഫ് പ്രസിഡന്‍റ് ഷഹീന്‍ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്‍റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളും സംഘടനകളും കൈകോര്‍ക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്‌മാന്‍ കിഴിശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്‍റെ ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതിന്‍റെ ആവശ്യകത വിശദീകരിച്ചു. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.

മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്‌സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട് ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കി.

ഖത്തര്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.

 

District News

ലോക സമുദ്ര ദിനാഘോഷം

വെള്ളാരംകുന്ന്: ലോക സമുദ്ര ദിനാചരണത്തിന്‍റെ ഭാഗമായി വെള്ളാരംകുന്ന് സെന്‍റ് മേരീസ് എച്ച്എസ്എൻസിസി കേഡറ്റുകൾ ജലാശയങ്ങൾ മാലിന്യ മുക്തമാക്കി.

സ്കൂളിന്‍റെ സമീപത്തുള്ള ജലാശയങ്ങിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജലാശയങ്ങൾ മാലിന്യ മുക്തമാക്കുക, ജലസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോദം സൃഷ്ടിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി എൻസിസി ആരംഭിച്ച പുനീത് സഗർ അഭിയാന്‍റെ ഭാഗമായായിരുന്നു ശുചീകരണം.

ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പിടിഎ പ്രസിഡന്‍റ് ജോർജ് കണിപറന്പിൽ, എഎൻഒ ജോസഫ് ആന്‍റണി തുടങ്ങിയവർ നേതൃത്വം നൽകി.

NRI

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്‍റെ (സെന്‍റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.

പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.

District News

പരിസ്ഥിതി ദിനാഘോഷം; ഗ്രാമസഭ സംഘടിപ്പിച്ചു

ഇരിട്ടി: ആറളം പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിൽ "സ്വച്ഛ് ഗാവ് സുരക്ഷിത് ജൽവായൂ' പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മാവില അധ്യക്ഷത വഹിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിൽ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്‌സൺ ജയപ്രകാശ് പന്തക്ക ബോധവത്കരണ ക്ലാസെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സബിത ചൊല്ലികൊടുത്തു.

വൈസ് പ്രസിഡന്‍റ് ജിമ്മി അന്തിനാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റൈഹാനത്ത് സുബി, ജോർജ് ആലാംപള്ളി, പഞ്ചായത്തംഗം പവിത്രൻ, പഞ്ചായത്ത് സെക്രട്ടറി കെ. ബാലകൃഷ്ണൻ, വി. ഷിനി എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up