ന്യൂഡൽഹി: സൈബർ ക്രൈം യൂണിറ്റുകളിലെ ജീവനക്കാരുടെ ഗുരുതരമായ കുറവിലും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളോടുള്ള നിയമനിർവഹകരുടെ മൃദുസമീപനത്തിലും ആശങ്ക പ്രകടിപ്പിച്ചു സ്ത്രീശക്തീകരണത്തിനുള്ള പാർലമെന്‍ററി സമിതി.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ആഭ്യന്തരമന്ത്രാലയം പരാജയപ്പെടുന്നതിനാൽ സൈബർ ക്രൈം യൂണിറ്റുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് പാർലമെന്‍ററി സമിതിയിൽ അംഗങ്ങളായ എംപിമാർ ആവശ്യപ്പെട്ടു.


ബിജെപി എംപി ഡി. പുരന്ദേശ്വരി അധ്യക്ഷയായ സമിതി നാലാം തവണയാണു യോഗം ചേരുന്നത്. ഐടി, ആഭ്യന്തരം മന്ത്രാലയത്തിന്‍റെ പ്രതിനിധികളും സൈബർ വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.