ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി മൂന്നുപേരെ കൊളിജീയം ശിപാർശ ചെയ്തു.

ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ് ബിഷ്ണോയ്, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് എൻ.വി. അഞ്ജരിയ, ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.എസ്. ചന്ദൂർക്കർ എന്നിവരെയാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്.

മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ബേല എം. ത്രിവേദി തുടങ്ങിയവർ വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തത്.


ജൂണ്‍ ഒന്പതിന് ജസ്റ്റീസ് ബേല എം. ത്രിവേദി വിരമിക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30 ആയി കുറയും. 34 ആണ് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ആകെ അംഗബലം.

ഇതോടൊപ്പം മധ്യപ്രദേശ്, കർണാടക, ഗോഹട്ടി, പാറ്റ്ന, ജാർഖണ്ഡ് എന്നീ ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.