Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
Previous
Next
Karshakan
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ' എന്ന രീതിയിലാണ് കാര്യങ്ങള്‍. കാര്‍ഷിക സംരംഭകരെ നിരാശപ്പെടുത്തുന്ന ഫാം ലൈസന്‍സ് ചട്ടങ്ങളുടെ ഭേദഗതി എങ്ങുമെത്തിയില്ല. പഞ്ചായത്ത്, നഗരപ്രദേശ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ എന്നിവ സംരംഭകസൗഹ്യദമായി ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. 'കര്ഷകന് മാസിക' വളരെ വിശദമായി ഈ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു.
ഒട്ടും സംരംഭക സൗഹൃദമല്ലാത്ത ഫാം ലൈസന്‍സ് നിയമങ്ങളും കെട്ടിട നിര്‍മാണ ചട്ടങ്ങളും പുതുസംരംഭകരെ മൃഗസംരക്ഷണ മേഖലയില്‍ നിന്നു പിന്തിരിപ്പിക്കും. സംരംഭകരെ സഹായിക്കുന്ന രീതിയില്‍ നിലവിലുള്ള ഫാം ലൈസന്‍സ്, കെട്ടിട നിര്‍മാണ നിയമങ്ങള്‍ പരിഷ്കരിച്ച് പുതിയ വിജ്ഞാപനം ഇറക്കണം. മൃഗസംരക്ഷണ ഫാമുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്കു കടന്നുവരുന്നതിനും അനുകൂലമായ സാഹചര്യം ഒരു ക്കേണ്ടത് കോവിഡാനന്തര കാലത്തിന്റെ അനിവാര്യതയും അതിജീവനത്തിന്റെ ഭാഗവുമാണ്. മുട്ട വേണം പക്ഷേ കോഴി വേണ്ട, പാല് വേണം പക്ഷേ പശു വേണ്ട, ഇറച്ചി വേണം പക്ഷേ കോഴിയും പോത്തും ആടും പന്നിയും ഇവിടെ വേണ്ടേ വേണ്ട എന്നതാണ് നമ്മുടെ നിലപാടെങ്കില്‍ സ്വയംപര്യാ പ്തയും അതിജീവനവും അതിവിദൂര സ്വപ്നമായി അവശേഷിക്കുമെന്നതു മറക്കരുത്.
അസഹ്യതയുളവാക്കുന്ന പ്രവൃത്തി?
അസഹ്യതയുളവാക്കുന്ന പ്രവൃ ത്തികളുടെ പട്ടികയിലാണ് ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ മൃഗസംരക്ഷണ സംരംഭ ങ്ങളെ വിശേഷിപ്പിക്കുന്നത്. 2012 ഏപ്രില്‍ 19 നാണിതു പ്രസിദ്ധീകരിച്ചത്. അഞ്ചു വീതം പശുക്കള്‍, പന്നി കള്‍, ഇരുപത് ആടുകള്‍, ഇരുപത്തി യഞ്ചു മുയലുകള്‍, നൂറു കോഴികള്‍ എന്നിവയിലധികം വളര്‍ത്തണമെ ങ്കില്‍ ലൈസന്‍സ് വേണമെന്നാണ് ചട്ടം.
അശാസ്ത്രീയ കണക്കുകള്‍
ഓരോ ഇനം മൃഗങ്ങളെ വളര്‍ത്തു ന്നതിനുള്ള സ്ഥലക്കണക്കുകളും അശാസ്ത്രീയവും വിദഗ്ധ നിര്‍ദേശ ങ്ങള്‍ക്കു വിരുദ്ധവുമാണ്. ഉദാഹരണ ത്തിനു നാല് ആടിനെ വളര്‍ത്താന്‍ ഒരു സെന്റു വേണമെന്നാണ് ലൈസ ന്‍സ് ചട്ടം. എന്നാല്‍ നാല് ആടിനെ വളര്‍ത്താനുള്ള കൂടിന് നാല്‍പ്പതു ചതുരശ്രഅടി സ്ഥലമേ ആവശ്യമുള്ളൂ. പശു, കോഴി, മുയല് എന്നിവ യുമായി ബന്ധപ്പെട്ട ലൈസന്‍സ് ചട്ടങ്ങളിലും ഇത്തരം വൈരുധ്യങ്ങള്‍ കാണാം. പതിനഞ്ച് കോഴികളെ വളര്‍ത്താനുള്ള കൂടിന് മുപ്പത് ചതുര ശ്രഅടി സ്ഥലമാണു വേണ്ടത്. എന്നാല്‍ ഒരു സെന്റ് സ്ഥലം വേണ മെന്നാണു ലൈസന്‍സ് ചട്ടം. ഇതിനു പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും വേണ്ട തുണ്ട്. ഇതു ലഭിക്കാനും ചട്ടങ്ങളും ഉപചട്ടങ്ങളും വേറെയുണ്ട്. കേരള മലിനീകരണ നിയന്ത്രണ ബോര് ഡിന്റെ 2015-ലെ ഉത്തരവു പ്രകാരം പച്ച, ഓറഞ്ച് എന്നീ നിറങ്ങള്‍ നല്കി ആപത്കരമായ വ്യവസായങ്ങളുടെ ഗണത്തിലാണ് ലൈവ്സ്റ്റോക്ക് ഫാമുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പല തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളും ഫാം ലൈസന്‍സ് നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ തുടങ്ങി യതോടെ സംസ്ഥാനത്ത് അടച്ചുപൂട്ട ലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരം ഭകരോടുള്ള വ്യക്തി, രാഷ്ടീയ പ്രതി കാരം തീര്‍ക്കുന്നതിനും പിരിവു നല്ക്കാത്തതിനുമെല്ലാം പലപ്പോഴും ഈ നിയമങ്ങള്‍ കരുവാക്കി കുരുക്കുന്നു. പ്രവാസജീവിതം അവസാ നിപ്പിച്ച് നാട്ടിലെത്തി ഫാം തുടങ്ങി, ഒടുവില്‍ ലൈസന്‍സ് ചട്ടങ്ങളില്‍ കുടുങ്ങി ഫാം അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ കടം തീര്‍ക്കാന്‍ വീണ്ടും പ്രവാസിയായ ഹതഭാഗ്യര്‍ പോലു മുണ്ട്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംരംഭക സൗഹൃദമായ രീതിയില്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയമിച്ചിരുന്നു. ഭരണപരിഷ്കാര കമ്മീഷന്റെ നേതൃത്വത്തില്‍ നിയമ പരിഷ്കാരത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതൊ ന്നും ഇതേവരേയും എങ്ങുമെത്തിയിട്ടില്ല.
സംരംഭകരെ കുഴയ്ക്കുന്ന കെട്ടിടനിര്‍മാണചട്ടങ്ങള്‍
ഫാമിനായുള്ള കെട്ടിടം നിര്‍മിക്കു ന്നതിനും കെട്ടിട ലൈസന്‍സ് ലഭിക്കുന്നതിനും വേണ്ടിയുള്ള കേരള പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഫാം ലൈസന്‍സ് ചട്ടങ്ങളേക്കാള്‍ സങ്കീര്‍ണമാണ്. ലൈവ് സ്റ്റോക്ക് ഫാം കെട്ടിടങ്ങളെ എ-1, എ-2 എന്നീ വിഭാഗങ്ങളാക്കി, വ്യാവസായികാവശ്യത്തിനുള്ള കെട്ടി ടങ്ങളായാണു പരിഗണിക്കുന്നത്. നൂറിലധികം കോഴികള്‍, പത്തില ധികം പശുക്കള്‍, അഞ്ചിലധികം പന്നികള്‍, ഇരുപതിലധികം ആടുകള്‍ എന്നിങ്ങനെ പക്ഷിമൃഗാദികളെ വളര്‍ത്തുന്ന ഷെഡുകള്‍ എ-1 വിഭാഗ ത്തില്വരും. 700 ചതുരശ്ര മീറ്ററി ലധികം വിസ്തീ ര്‍ണമുള്ള ഫാം കെട്ടിടങ്ങള്‍ എല്ലാം തന്നെ എ-2 വിഭാഗത്തിലാണ്.
200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ മുള്ള എ-1 വിഭാഗത്തില്‍ പ്പെടുന്ന ഒരു ഫാമിലേക്ക് മൂന്നു മീറ്റര്‍ വീതിയുള്ള റോഡ് നിര്‍ബന്ധമാണ്. എ-2 കെട്ടിട ങ്ങളാണെങ്കില്‍ റോഡിന് ഏഴു മീറ്റര്‍ വീതി വേണം. ഇത്രത്തോളം വീതി യുള്ള റോഡുകള്‍ എവിടെയൊക്കെ ഉണ്ടാവും?. കെട്ടിടം പണിയാനുള്ള അനുവദനീയമായ സ്ഥലപരിധി. കെട്ടിടത്തിനു ചുറ്റും ഒഴിച്ചിടേണ്ട സ്ഥലം, കെട്ടിടത്തിന്റെ ഉയരം, രണ്ടു കെട്ടിടങ്ങള്‍ തമ്മില്‍ വേണ്ട അകലം, പാര്‍ക്കിംഗ് സൗകര്യം, ടോ യ്ലറ്റ് സൗകര്യങ്ങള്‍ തുടങ്ങി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പല നിര്‍ദ്ദേശങ്ങളുമുണ്ട്. ഇവ മൃഗസംരക്ഷ ണാവശ്യത്തിനുള്ള ഫാം കെട്ടിട ങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല. ഇവ നിര്‍ബന്ധമായും വേണമെന്നാവശ്യപ്പെട്ട് സംരംഭകനെ ചൂഷണം ചെയ്യാം. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ തട്ടി ലൈസന്‍സ് നിഷേധിക്കപ്പെട്ട അന വധി ഫാമുകള്‍ സംസ്ഥാനത്തുണ്ട്.
ലൈസന്‍സ് ചട്ട ഭേദഗതിക്കെന്തു സംഭവിച്ചു?
20 പശുക്കള്‍, 50 ആടുകള്‍, 1000 കോഴികള്‍ എന്നിവ വളര്‍ത്തുന്ന ഷെഡുകള്‍ക്ക് കെട്ടിട ലൈസന്‍സ് ആവശ്യമില്ലെന്ന കെട്ടിട നിര്‍മാണ ചട്ട ഭേദഗതി തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലായിരുന്നു. മൃഗസംരക്ഷണ ഫാമുകളെ വ്യാവ സായിക ആവശ്യത്തിനു ള്ള കെട്ടി ടങ്ങള്‍ എന്ന പട്ടികയില്‍ നിന്നു മാറ്റി കാര്‍ഷികാവശ്യത്തിനുള്ള കെട്ടിട ങ്ങള് എന്ന പ്രത്യേക വിഭാഗ ത്തില്‍ ഉള്‍പ്പെടുത്തുമെന്നു തീരു മാനിച്ചി രുന്നു. ഈ തീരുമാനം നടപ്പിലായാല്‍ വീതിയുള്ള റോഡ്, പാര്‍ക്കിംഗ് സ്ഥലം , കെട്ടിടത്തിന്റെ വിസ്തൃതി, കെട്ടിടത്തിന് 3.6 മീറ്റര്‍ ഉയരം , ടോയ്ലെറ്റ് എന്നീ നിബന്ധനകള്‍ ഫാമുക ള്‍ക്ക് ബാധകമല്ലാതാകും. മാത്രമല്ല ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനം തുറസായി നിലനിര്‍ത്ത ണമെന്ന നിബന്ധനയും ഇല്ലാ താകും. ഇതു സംബന്ധിച്ച പുതു ക്കിയ വിജ്ഞാപനം ഇതേവരെ പുറത്തിറങ്ങിയിട്ടില്ല.
കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ഭേദഗതികള്‍ക്കനുസരിച്ച് ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്കുന്ന പഞ്ചായത്ത് ചട്ടങ്ങളിലും ഭേദഗതികള്‍ വരേണ്ടതുണ്ട്. എന്നാല്‍ പുതിയ ഉത്തരവുകളൊന്നും വരാത്ത തിനാല്‍ തദ്ദേശ സ്വയം ഭരണസ്ഥാ പനങ്ങളില്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയാണ്. കെട്ടിട നിയമ പ്രകാരം കെട്ടിടനിര്‍മാണത്തിന് അനുമതി തേടുമ്പോള്‍ ഫയര്‍ ആന്‍ ഡ് റസ്ക്യൂ വകുപ്പിന്റെ നിരാ ക്ഷേപപത്രം (എന്‍ഒസി) വേണമെന്ന നിബന്ധന ഇപ്പോള്‍ പിന്‍വലിച്ചി ട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസം.
ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
അറിയുക, കൊറോണ കയറുന്ന വാതിലുകള്‍
കോവിഡ് (കൊറോണ വൈറസ് ഡിസീസ്) ഒരു വൈറസ് രോഗമാണെന്നു നമുക്കറിയാം. ഇതിനെ പ്രതിരോധിക്കണമെങ്കില്‍ ഇതെങ്ങനെ മനുഷ്യശരീരത്തില്‍ പ
Latest News
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ 26 മുതൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡൻ
ഇന്ധനത്തിന് പൊന്നും വില വീണ്ടും വർധിപ്പിച്ചു
കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി
വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നിയമസഭ ചൊവ്വാഴ്ച ആദരമര്‍പ്പിക്കും
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; യുവാവ് മരിച്ചു
Latest News
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ 26 മുതൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡൻ
ഇന്ധനത്തിന് പൊന്നും വില വീണ്ടും വർധിപ്പിച്ചു
കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി
വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നിയമസഭ ചൊവ്വാഴ്ച ആദരമര്‍പ്പിക്കും
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; യുവാവ് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top