നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുടെ സുഗമമായ നടത്തിപ്പിന്‍റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പിഡബ്ല്യുഡി (റോഡ്സ്), വാട്ടർ അഥോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകൾ നിർമാണ പ്രവൃത്തികളുടെ ഭാഗമായി റോഡിൽ കുഴികൾ എടുക്കുന്നത് 23ന് വോട്ടെണ്ണൽ കഴിയുന്നത് വരെ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിർദേശം നൽകി.

തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച പ്രകാരം ബിഎസ്എൻഎൽ വഴി ഏർപ്പെടുത്തിയിട്ടുള്ള ഇന്‍റർനെറ്റ്, ടെലിഫോണ്‍ സൗകര്യങ്ങളിൽ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകൾ ഒഴിവാക്കുന്നതിനാണ് താൽക്കാലിക വിലക്ക്.