പത്തനംതിട്ട: പി.ജെ. കുര്യന്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞത് ഉപദേശമായി കണ്ടാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പത്തനംതിട്ടയിൽ നടത്തിയ ലഹരിവിരുദ്ധ റാലിക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളില്ലാത്ത സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളിനെ കൂട്ടണം. സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. കുറവുകള്‍ ഉണ്ടെങ്കില്‍ അതു നികത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്.


സര്‍ക്കാരിനെതിരേയുള്ള സമരം പോരെന്ന് ആര്‍ക്കെങ്കിലും തോന്നിയില്‍ അതു സ്വാഭാവികം മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.